ബാങ്കോക്കിലേക്ക് തായ് എയർവേയ്സിൻ്റെ കൊച്ചി സർവീസ്
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽ നിന്ന് അലയൻസ് എയര്‍ ജനുവരി അവസാനത്തോടെയാണ് സർവീസുകൾ തുടങ്ങുക.
21.8 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
കൊച്ചിയിൽ നിന്ന് കപ്പൽ നാലും അഞ്ചും മണിക്കൂർ ദൈർഘ്യമുള്ള യാത്രകളാണ് ഒരുക്കുന്നത്.
സഹകരണ സൊസൈറ്റി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സിയാൽ എം. ഡി എസ്. സുഹാസ് ജേതാക്കൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി.
കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് പ്രധാന സേവനങ്ങൾ.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്.
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് മത്സരങ്ങൾ
പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ജനുവരി ഒന്ന് വരെയാണ് സരസ് മേള
രാജ്യത്തെ ഗ്രാമീണ ഉൽപന്നങ്ങളെല്ലാം ലഭ്യമാക്കുന്ന സരസ് മേളയിൽ 250 സ്റ്റാളുകളാണുള്ളത്.
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്.
പടിഞ്ഞാറെ നടയിലാണ് ഗുരുവായൂർ നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്റർ.
വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും ബേപ്പൂരിലുമാണ് കലാ- കായിക മത്സരങ്ങൾ.
കുമളി- വാഗമണ്‍ യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്ന് പുറപ്പെടും.
വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്.