ഹൃദയഹാരിയായ ഗാനങ്ങള്‍ സമ്മാനിച്ച സ്നേഹസാഗരം- മോഹൻലാൽ
എല്ലാവരേയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍.
എല്ലാവരേയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍.
കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങൾ.
അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്.
ഫ്രാൻസിൽ ആരംഭിച്ച ആരംഭിച്ച സംഗീത ദിനം ഇന്ന് ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു.
അസോസിയേഷൻ ഓഫ് ഡൽഹി മലയാളി ആർട്ടിസ്റ്റിൻ്റെ നേതൃത്വത്തിലാണ് യാത്രയയപ്പ്.
25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അഷ്ടപദി പുരസ്കാരം.
അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം.
ടി.എസ്.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ജനുവരി മൂന്നിന് വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിലാണ് ‘ഭൂപാലി’.
നൂറിലേറെ കലാകാരൻമാർ സംഗീതോത്സവത്തിൽ നാഗസ്വരതവിൽ അർച്ചന നടത്തി
ഇരുവർക്കും25000 രൂപയും പ്രത്യേക ഫലകവും പ്രശസ്തി പത്രവും പുരസ്‌ക്കാരമായി ലഭിക്കും.
സംഗീതജ്ഞരായ ടി.വി.ഗോപാലകൃഷ്ണനും മണ്ണൂർ രാജകുമാരനുണ്ണിയും നേതൃത്വം നൽകി.
ക്ഷേത്രം അടിയന്തിര വിഭാഗത്തിലെ നാദസ്വരം തവിൽ കലാകാരൻമാർ മംഗളവാദ്യം മുഴക്കി.
മേല്പത്തൂർ ഓഡിറ്റോറിയത്തിൽ തഞ്ചാവൂർ ശില്പ മാതൃകയിലാണ് സംഗീത മണ്ഡപം തയ്യാറാക്കിയത്.
ചെമ്പൈ സംഗീതോത്സവം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും.
ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.
തിരുവനന്തപുരം സ്വാതി തിരുനാൾ ഗവൺമെൻ്റ് സംഗീത കോളേജിൽ അധ്യാപികയായിരുന്നു.
നവംബര്‍ ഒമ്പതിന് 10.30ന് ത്യാഗരാജ ആരാധനയും പഞ്ചരത്‌ന കീര്‍ത്തനാലാപനവും നടക്കും.
സുവർണ ജൂബിലി ആഘോഷം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.