ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ ശീതീകരണ സംവിധാനം
പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ക്ഷേത്ര നാലമ്പലത്തിൽ ഉപയോഗിച്ചത്.
പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ക്ഷേത്ര നാലമ്പലത്തിൽ ഉപയോഗിച്ചത്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി.
ഭൗതിക സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ആദ്ധ്യാത്മിക ഹാൾ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
വോട്ടു ചെയ്യിപ്പിക്കാനായി ആലപ്പുഴ എ.ആര്.ഒ. കൂടിയായ സബ്ബ് കളക്ടര്‍ സമീര്‍ കിഷനും ഉണ്ടായിരുന്നു.
ഒരു കുപ്പി മഷി ഉപയോഗിച്ച് എഴുന്നൂറോളം വോട്ടർമാരുടെ വിരലുകളിൽ പുരട്ടാനാവും.
ഗുരുവായൂർ ക്ഷേത്ര ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബെഞ്ച്.
20 പവനിലേറെ തൂക്കം വരുന്ന കിരീടം ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സമർപ്പിച്ചത്.
കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഫ്ളാഗ് ഓഫ് ചെയ്തു.
മൂന്നാഴ്ചയ്ക്കകം പഴനി ക്ഷേത്ര മാതൃകയിൽ ശീതികരണ സംവിധാനം ഒരുക്കാമെന്ന് വിദഗ്ധ സംഘം
ആലുവ സ്വദേശി ശ്രീമദ് നാരായണനാണ് മൺപാത്രങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചത്.
കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാധ്യത.
മുംബൈ വ്യവസായി സുന്ദര അയ്യറാണ് ദേവസ്വത്തിന് ഡോർമിറ്ററി നിര്‍മ്മിച്ച് നല്‍കിയത്.
ചെയർമാൻ ഡോ.വി.കെ.വിജയൻ മേൽശാന്തിക്ക് ഭഗവദ്സേവനത്തിൻ്റെ സാക്ഷ്യപത്രം കൈമാറി.
നാമനിര്‍ദ്ദേശ പത്രിക നൽകുന്നതു മുതൽ എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്വേറിലൂടെ ഏകോപിപ്പിക്കാം.
പാസിങ് ഔട്ട് ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്.
34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ വയനാട്ടിലെ കുറിച്യാട് വോട്ടവകാശമുളളത്.
കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു ഡോ.പി.നാരായണൻ നമ്പൂതിരി.
ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
കളക്ടർ രേണു രാജാണ് മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിലെത്തി തോട്ടത്തിലിറങ്ങിയത്.