നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ‘വേഴു’
കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രി എം.ലിജു പ്രകാശനം ചെയ്തു.
Unique News Stories
കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രി എം.ലിജു പ്രകാശനം ചെയ്തു.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
രണ്ട് ഇന്ധനം നിറയ്ക്കുന്ന കോച്ചുകളും എട്ട് യാത്ര കോച്ചുകളുമാണ് ഹൈഡ്രജൻ ട്രെയിനിലുള്ളത്.
കോഴിക്കോട്ട് സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണര്‍ അഡ്വ.ടി.കെ.രാമകൃഷ്ണന്
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക.
സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.
തിരുവനന്തപുരത്ത് കാർഷിക പ്രദർശന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷി മന്ത്രി.
ഭാഗ്യചിഹ്നം കെ. സി. വേണുഗോപാൽ എം.പി ചലച്ചിത്രതാരം ഭാമയ്ക്ക് നൽകി പ്രകാശനം ചെയ്തു.
എല്ലാവരേയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍.
കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങൾ.
അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്.
അവാർഡുകൾ ഓഗസ്റ്റ് 17ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.
കൺസൾട്ടന്റ് (ടെക്നിക്കൽ) ഒഴിവിലേക്കാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.
കൊച്ചി മെട്രോ എസ്.സി.എം. എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു.
മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് നിയമനം.