ദൃശ്യ വിസ്മയങ്ങളോടെ കലാനിലയത്തിൻ്റെ ‘രക്തരക്ഷസ്സ്’
സാങ്കേതിക മേന്മയോടെ 7.1 സറൗണ്ട് സൗണ്ട് സിസ്റ്റത്തിലാണ് നാടകം അരങ്ങേറുന്നത്.
Art
സാങ്കേതിക മേന്മയോടെ 7.1 സറൗണ്ട് സൗണ്ട് സിസ്റ്റത്തിലാണ് നാടകം അരങ്ങേറുന്നത്.
കാസർകോട് ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ ശില്പം ഉദ്ഘാടനം ചെയ്തു.
ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷാണ് മഞ്ഞുമലയിൽ ചിത്രം ഒരുക്കിയത്.
തേക്കിൻകാട് മൈതാനിയിൽ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് കുചേല ശില്പം വഴിപാടായി സമർപ്പിച്ചത്.
ഹനുമാൻ വേഷത്തിൽ രാമായണം ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം.
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.
ഡോ.വി.കെ.വിജയനും പി.സി.ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് രചനക്ക് തുടക്കം കുറിച്ചു.
സംസ്ഥാന കലാ ഉത്സവ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ചിത്രകലാ ക്യാമ്പ് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
നവംബർ16ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
ഗുരുവായൂർ വാദ്യകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്.
ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ വ്യവസായ മന്ത്രി പി.രാജീവാണ് അനാഛാദനം ചെയ്തത്.
ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് ഗുരുവായൂർ കേശവൻ്റെ പ്രതിമാ പുനർ നിർമ്മാണം.
മേക്കപ്പ് വര്‍ക്ക്‌ഷോപ്പ് ചലച്ചിത്ര സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്.
രണ്ടാം സ്ഥാനം കാസർകോട് ജില്ലയും മൂന്നാം സ്ഥാനം തൃശൂർ ജില്ലയും നേടി.
പതിനാല് വേദികളിലായി 49 ഇനങ്ങളിൽ 3500 ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും.
ഡാവിഞ്ചി സുരേഷാണ് തൃശൂര്‍ വേലൂരില തോട്ടത്തിൽ മോഹൻലാലിൻ്റെ ചിത്രം ഒരുക്കിയത്.
ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.