വിമാനകമ്പനികൾക്കായുള്ള ഹബ്ബാകാൻ സിയാൽ സജ്ജം- മുഖ്യമന്ത്രി
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സെപ്തംബർ ഒന്നിന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുന്നൂറിലധികം പേരുടെ കൂട്ടനടത്തത്തോടെയാണ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്.
ഷരാവതി പുഴയാണ് നാലായി പിരിഞ്ഞ് ഒഴുകി സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കുന്നത്.
ഫാസ്റ്റ്ട്രാക് ഇമിഗ്രേഷൻ ഒരുങ്ങുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.
ആലപ്പുഴ പുന്നമട കായലിൽ ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളി
ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ഇവ പ്രവർത്തിക്കുന്നത്.
ആർട്ടിക്ക് യാത്രയിൽ വീട്ടിലേക്ക് കത്തെഴുതിയ കൗതുകം വിവരിക്കുകയാണ് ഡോ. പി.വി.മോഹനൻ.
11 കോടിയുടെ പദ്ധതികൾ വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി. രാജീവ്.
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് സ്ഥലം സന്ദര്‍ശിച്ചു.
കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ.
ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി.
95 ശതമാനം യാത്രക്കാർക്കും ഇപ്പോൾ അവരുടെ ബാഗേജുകൾ സ്വയം ചെക്ക്-ഇൻ ചെയ്യാം.
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ ഇനി വിദേശത്തേക്ക് കൊണ്ടു പോകാം.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു.
ഇവ ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു.
സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പ്രതിദിനം 6500 ലിറ്റർ പെട്രോളും പ്രതിവർഷം 700,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും.