പുതുമയായി വലയെറിയൽ, ട്രഷർ ഹണ്ട് മത്സരങ്ങൾ
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് മത്സരങ്ങൾ
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് മത്സരങ്ങൾ
പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ജനുവരി ഒന്ന് വരെയാണ് സരസ് മേള
രാജ്യത്തെ ഗ്രാമീണ ഉൽപന്നങ്ങളെല്ലാം ലഭ്യമാക്കുന്ന സരസ് മേളയിൽ 250 സ്റ്റാളുകളാണുള്ളത്.
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്.
പടിഞ്ഞാറെ നടയിലാണ് ഗുരുവായൂർ നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്റർ.
വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും ബേപ്പൂരിലുമാണ് കലാ- കായിക മത്സരങ്ങൾ.
കുമളി- വാഗമണ്‍ യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്ന് പുറപ്പെടും.
വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്.
മൊബൈൽ ആപ്ലിക്കേഷൻ വഴി പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
കുമളിയില്‍ 12 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് ശബരിമല സര്‍വീസിന് ഒരുക്കിയിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കൾക്കായി 51പവൻ സ്വർണമാണ് സമ്മാനമായി നൽകുന്നത്.
ഈ സൂര്യാസ്തമയം പകർത്തുന്നത് ഏതൊരു ഫോട്ടോഗ്രാഫർക്കും വിസ്മയമായ അനുഭവമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14ന് രാത്രി ഏഴ് മണിക്ക് മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും.
4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് സി.എച്ച്.മേൽപ്പാലത്തിൽ നടത്തിയത്.
നിലവിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറേണ്ടതുണ്ട്.
സിട്രോൺ C3 കാർ സി.ഡി.ആർ.എസ്.എൽ മാനേജിങ് ഡയറക്ടർ സജി.കെ.ജോർജ് സമ്മാനിച്ചു.
വളളംകളി ഫറോക്ക് പഴയ പാലത്തിന് സമീപം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.