മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ കൃത്രിമ പാരുകൾ നിക്ഷേപിച്ചു
സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല നിർവഹിച്ചു.
സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല നിർവഹിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സധ്യതയുണ്ട്
ഇന്ത്യൻവെറ്ററിനറി അസോസിയേഷൻ കേരള യൂണിറ്റ് ഏർപ്പെടുത്തിയ അവാർഡാണിത്.
രസതന്ത്ര നോബൽ സമ്മാന ജേതാവ് പ്രൊഫ. മോർട്ടൻ മെൽഡൽ പ്രഭാഷണം നടത്തും.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.
മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദപാത്തി രൂപപ്പെട്ടു.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പരിസ്ഥിതി വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഫെല്ലോഷിപ്പ്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഓറഞ്ച് അലേർട്ടില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.
കശുമാവിന്റെ മൂല്യവര്‍ദ്ധിത ഉല്ലന്നങ്ങളുടെ സാധ്യതകർ കണ്ടെത്തണമെന്ന് റവന്യൂ മന്ത്രി കെ.രാജന്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് തിരുവനന്തപുരത്ത് സ്ഥാപിക്കുക.
സെമിനാര്‍ സിമെറ്റ് കേരളയിലെ ശാസ്ത്രജ്ഞ ഡോ.ടി. രാധിക ഉദ്ഘാടനം ചെയ്തു.
തമിഴ്നാട് തീരത്തും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.