സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും- മുഖ്യമന്ത്രി വി.ഡി. സതീശൻ
ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
Unique News Stories
ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ഡയറക്ടറാണ് നിസാമുദ്ദീൻ.
മഞ്ഞ അലേർട്ടുള്ള പ്രദേശങ്ങളിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ സമാപന സമ്മേളനം ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു.
പരീക്ഷ എഴുതിയ 372423 വിദ്യാർത്ഥികളിൽ 290381 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
മെയ് 29 മുതൽ ജൂൺ രണ്ട് വരെ കേരളം, മാഹി എന്നിവിടങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത.
സാങ്കേതിക മേന്മയോടെ 7.1 സറൗണ്ട് സൗണ്ട് സിസ്റ്റത്തിലാണ് നാടകം അരങ്ങേറുന്നത്.
തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകാശനം ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നിർവഹിച്ചു.
കാസർകോട് കാനത്തൂർ സ്വദേശിയായ ഹരിനാരായണൻ ചീഫ് സയൻ്റിസ്റ്റായി പ്രവർത്തിച്ചു വരികയാണ്.
റവന്യു മന്ത്രി എ.പി അനിൽകുമാറിൻ്റെ മകൻ്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.
വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും.
ഡ്യുസിൽഡോർഫിലെ യുഎഫ്എ പലാസ്റ്റ് തീയേറ്ററിന് പുറത്ത് ആളുകൾക്ക് ആകാംഷയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ശില്പശാല മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഒൻപത് ജില്ലകളിലായി ആദ്യഘട്ടത്തിൽ 100 പ്രൊഡക്ടിവ് അലയൻസുകൾ രൂപീകരിക്കും.
തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖല പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഓണറേറിയം 3000 രൂപ വർദ്ധിപ്പിക്കും.
മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.