സിയാലിന്റെ ബിസിനസ്സ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും- മുഖ്യമന്ത്രി
പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും- മുഖ്യമന്ത്രി
40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്.
കെ.എസ്.ആർ.ടി.സി യുടെ ഗ്രാമവണ്ടി ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
എന്‍.സി.സി കേഡറ്റുകള്‍ക്ക് ഫ്ലൈയിംഗ് പരിശീലനമാണ് എയര്‍സ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ ഒരുക്കിയിട്ടുള്ളത് .
കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേക്ക് ആഴ്ചയിൽ 20 സർവ്വീസുകളായി.
താലപ്പൊലി, ശിങ്കാരിമേളം തുടങ്ങിയവയോടെ ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയത്.
പ്രസിഡന്റ്‌സ് ട്രോഫി വിജയികള്‍ക്ക് മന്ത്രി കെ. എന്‍. ബാലഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനൽ10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
മാനന്തവാടി പഴശ്ശി പാർക്കില്‍ ഒരേക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം .
കോഴിക്കോട് ബേപ്പൂർ ഗോതീശ്വരം ബീച്ചിലാണ് കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം കല്ലായി പാലം സന്ദർശിച്ചു.
കാശി, പ്രയാഗ്, അയോധ്യ എന്നിവിടങ്ങളിലേക്ക് യാത്രയും താമസവും ഒരുക്കുന്ന സംരംഭമാണിത്.
ബുധനാഴ്ച ഒഴികെ അറു ദിവസമാണ് ട്രെയിൻ. ആറര മണിക്കൂർ കൊണ്ട് മൈസൂരുവിലെത്തും.
കാസർകോട് ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുള്ള 18 വനിതകളാണ് യാത്രാശ്രീ അംഗങ്ങള്‍.
കേരളത്തിലെ കെ.എസ്.ആർ.ടി.സി. സർവ്വീസുകൾക്ക് കേന്ദ്ര സർക്കാറിൻ്റെ രണ്ട് അവാർഡ്.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് ആലപ്പുഴയിലെ പെരുമ്പളം.
കേരളത്തിലെ 148 റെസ്റ്റ് ഹൗസുകളിലായി 1189 മുറികളാണ് വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നത്.
സമയപട്ടിക നടപ്പാകുമ്പോള്‍ കൊച്ചിയിൽ നിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവ്വീസുകൾ നടത്തും.