നൂറിലേക്ക് ഓടിയെത്തി കെ.എസ്.ആർ.ടി.സി. വിനോദയാത്ര
75 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതോടെ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.
75 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതോടെ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുകയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.
കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി ചിത്രങ്ങൾ പകർത്തിയ പി.എസ്.ദിനീഷ് മോൻ അനുഭവം പങ്കിടുന്നു.
ഊന ജില്ലയിലെ അമ്പ് അന്ദാര റെയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്കാണ് ട്രെയിൻ.
കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യങ്ങൾ ഉള്ളതുമാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സ്.
മുനമ്പുകടവിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി.
കോവിഡാനന്തര കാലത്ത് മികച്ച തിരിച്ചുവരവ് സിയാൽ കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
.
പരിശോധനയുടെ വിശദമായ റിപ്പോർട്ട് സംഘം പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിക്കും.
പോളണ്ടില്‍ വെച്ച് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് അവാർഡ് ഏറ്റുവാങ്ങി.
ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയവയാണ് മത്സരങ്ങൾ.
ആലുവ – മൂന്നാര്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി ബോൾഗാട്ടിയിൽ നിന്ന് പുറപ്പെടുന്ന നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാം.
വലിയ ശതമാനം പരാതികൾ പരിഹരിക്കാൻ സാധിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഇത്തവണ കൂടുതൽ തീർഥാടകർ എത്തുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു.
കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എൻ്റെ കൂട്.
ഒരു റോഡിന്‍റെ പരിപാലനം ഏഴുവര്‍ഷം വരെ ഒരു കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് പദ്ധതി.
9.05 കോടി രൂപയുടെ പദ്ധതിയാണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി മന്ത്രി ആൻ്റണി രാജ്യ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്തിൻ്റെ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം സഞ്ചാരികള്‍ക്ക് ആശ്വാസമാണ്.