ന്യൂഡൽഹി അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവലിയൻ തുറന്നു
വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി.വേണു നിർവഹിച്ചു.
വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി.വേണു നിർവഹിച്ചു.
തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ മന്ത്രി കെ.രാജനും എത്തിയിരുന്നു.
കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു.
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയത്തിന് തിരിതെളിയിച്ചു.
തിരുപ്പൂരിലെ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ഗുരുവായൂരിൽ ആനയെ നടയിരുത്തിയത്.
തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്.
1954 ലെ ആധാരം ലഭ്യമാക്കണമെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി കുട്ടികളെ ഹരിശ്രീ എഴുതിച്ചു.
കേരളീയത്തിന്റെ ഭാഗമായാണ് ഐ.എം. വിജയനുമായി പന്തുതട്ടാം പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് നിർദ്ദേശം.
ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് ഓടക്കുഴൽ സമർപ്പിച്ചത്.
കാഞ്ഞങ്ങാട്ടെ‘പലേഡിയം’ കണ്‍വെന്‍ഷന്‍ സെന്റർ സ്ഥാപകനാണ് മണികണ്ഠൻ മേലത്ത്.
മന്ത്രി കെ.രാധാകൃഷ്ണൻ ഉടവാൾ ജില്ലാ ടെമ്പിൾ ജോ.കമ്മീഷണർ ഡി.രത്‌നവേൽ പാണ്ഡ്യന് കൈമാറി.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് കേരള മീഡിയ അക്കാദമിയുടെ അവാർഡ്.
നാല് മേഖലകളിൽ അവസാനത്തേതാണ് കോഴിക്കോട് മേഖലാതല അവലോകന യോഗം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ ഹാളിൽ നിലവിളക്കു തെളിയിച്ചു.
തിരുവനന്തപുരത്ത് നവംബർ ഒന്നു മുതൽ ഏഴു വരെയാണ് സർക്കാർ സംഘടിപ്പിക്കുന്ന’കേരളീയം 2023′
ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന ക്യാമറയുടെ മാതൃകയാണ് മന്ത്രി മധുവിന് കൈമാറിയത്.
മേൽശാന്തിതിരഞ്ഞെടുപ്പിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41പേർ ഹാജരായി.