അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രാണപ്രതിഷ്ഠ നടത്തി
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായി ആദ്യ ആരതി ഉഴിഞ്ഞു.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായി ആദ്യ ആരതി ഉഴിഞ്ഞു.
ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കിയില്‍ ‘പടവ് 2024’ വേദിയില്‍ അവാര്‍ഡുകള്‍ നൽകും
പ്രധാനമന്ത്രി ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ക്ഷേത്ര ഹാളിൽ അവലോകന യോഗം ചേർന്നു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വിവിധ വലുപ്പങ്ങളിലുള്ള 26 പെട്ടികളും നാല് സ്റ്റൂളുകളുമാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥമാണ് വോളിബോൾ മത്സരങ്ങൾ.
ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി. അചലെന്ധർ റെഡ്ഢി കടലുണ്ടി സന്ദർശിച്ചു.
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് നാരായണീയ സപ്താഹം.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ജങ്കാറിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സ് ആലപ്പുഴ ജില്ലയിലെത്തുക.
മുൻ അലോട്ടമെന്റുകൾ വഴി പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം.
മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാഹുൽ ഗാന്ധി മ്യൂസിയവും സന്ദർശിച്ചു.
പുന്നത്തൂർ ആനക്കോട്ടയിലാണ് 90 വയസിലേറെ പ്രായമുമുള്ള പിടിയാന താരയുടെ അന്ത്യം.
പേരാമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
റാലിയ്ക്ക് മികച്ച പിന്തുണ ലഭിച്ചെന്ന് അഡീ.ഡയറക്ടർ ജനറൽ മേജർ ജനറൽ ആർ.ആർ.റെയ്ന പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് ആറുമണിയോടെയാണ് അവസാനിച്ചത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്.
മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് കെ.എ.പി. നാലാം ബറ്റാലിയന്‍ കമാണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.