റബ്ബർ വെട്ടിമാറ്റിയ അഞ്ചര ഏക്കറിൽ എള്ള് കൃഷി
മട്ടന്നൂരിനടുത്ത ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി എള്ളുകൃഷി തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പ്രയത്നം പ്രശംസനീയമാണ്.
Agriculture
മട്ടന്നൂരിനടുത്ത ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി എള്ളുകൃഷി തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പ്രയത്നം പ്രശംസനീയമാണ്.
ഇപ്പോൾ ചെറിയ ഫാം നടത്തുന്ന കർഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇത് കൃഷി ചെയ്തുവരുന്നുണ്ട്. പുൽത്തൈലത്തിന് നല്ല വിലയുമുണ്ട്.
ഇതിന്റെ ഇല തിരിയുടെ രൂപത്തിലാക്കി നിലവിളക്കിലും മറ്റും ഇട്ട് എണ്ണയൊഴിച്ച് കത്തിക്കാം.
വഴിയോരങ്ങളിലെല്ലാം കണ്ടിരുന്ന ഇലമുളച്ചി നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഔഷധഗുണം കണ്ടെത്താൻ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്
ഒരു ചെടിയിൽ നിന്ന് 15 മാലകൾ ഉണ്ടാക്കാം. വിപണിയിൽ 300 രൂപ വരെയാണ് ഈ മാലയുടെ വില.
പാകമായാൽ 30-45 സെന്റീമീറ്റർ വരെയാണ്ആനക്കൊമ്പൻ വെണ്ടയുടെ നീളം.10 വെണ്ടയുണ്ടെങ്കിൽ ഒരു കിലോയായി.
രണ്ടു മാസം കൊണ്ട് തൈകൾ ഒരാൾ പൊക്കത്തിൽ വളർന്ന് പൂവിടാൻ തുടങ്ങും. മൂന്ന് മാസമാണ് ചോളം കൃഷിക്ക് വേണ്ടത്.
പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തെങ്ങിന് തോപ്പുകളിൽ വിളവൈവിധ്യവത്കരണം.
ഉത്തേരേന്ത്യയിൽ കൃഷി ചെയ്യുന്ന ചൂൽപുല്ല് നമ്മുടെ തൊടിയിലും യഥേഷ്ടം വളരും.
പെപ്പർമിന്റ് എന്നറിയപ്പെടുന്ന ഈ സസ്യത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ വേദനസംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്.
പഞ്ചസാരയേക്കാൾ 30 ഇരട്ടി മുതൽ 150 ഇരട്ടി വരെയാണ് ഇതിന്റെ മധുരം. ഉണക്കിപൊടിച്ചാണ് ഇത് ഉപയോഗിക്കുന്നത്.
പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് വർണ്ണ ഭംഗി പടർത്തുന്ന ഈ കാഴ്ച
വേനലിൽ ശരീരം തണുപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉത്തമമാണ് ഈ ദാഹശമനി.
മുടി വളരാനും മുടിക്ക് അഴക് നൽകാനും ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ പ്രധാന ചേരുവയാണിത്
ചെടിയിൽ കുലകളായി കാണപ്പെടുന്ന കായ പൂപ്പാത്രങ്ങളിലും മറ്റും ഭംഗി കൂട്ടാൻ ഉപയോഗിക്കും.
ചതച്ചാലും ഉണങ്ങിയാലും ബസുമതി അരിയുടെ മണമാണ് ഇതിന്. തിളച്ച വെള്ളത്തിലിട്ടാല്
ബിരിയാണിയുടെ മണമുണ്ടാകും.
ഇതിന്റെ കായയുടെ അകത്തുള്ള വിത്തിന് ഉണങ്ങിയാൽ കസ്തൂരി ഗന്ധമാണ്. ലതകസ്തൂരി എന്നും ഇതിന് പേരുണ്ട്.
ആഫ്രിക്കയാണ് ജന്മദേശമെങ്കിലും ഇതിന്റെ പോഷക ഗുണം കൊണ്ട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.
തെക്കേഅമേരിക്കയിലെയും തായ് ലന്റിലേയും പ്രിയപ്പെട്ട വിഭവമായ ആ ഇൻകാ പീനട്ട് കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞു.