കൗതുക കാഴ്ചയായി കാന്തല്ലൂരിലെ നെൽവയലുകൾ
കാന്തല്ലൂരിൽ കരിമ്പും കാരറ്റും കാബേജും കവർന്ന നെൽപ്പാടങ്ങൾ തിരികെ നെൽവയലുളാവുന്നു.
Agriculture
കാന്തല്ലൂരിൽ കരിമ്പും കാരറ്റും കാബേജും കവർന്ന നെൽപ്പാടങ്ങൾ തിരികെ നെൽവയലുളാവുന്നു.
കർഷകർക്കും ഉദ്യാനപ്രേമികൾക്കും ഉപകരിക്കുന്ന പുസ്തകങ്ങൾ. കർഷകർകര്ക്കുള്ള
പ്രയോഗിക കാര്യങ്ങൾ ഇതിലുണ്ട്
നിറയെ വർണ്ണ പൂക്കൾ ഉണ്ടാകുന്നതിനാലും പരിപാലനം അധികം വേണ്ടാത്തതിനാലുമാണ് ഈ ചെടി പ്രിയപ്പെട്ടതായി മാറിയത്
തായ്വാനിൽ നിന്നുള്ള റെഡ് ലേഡി സങ്കരയിനമാണ് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നത്.
കോഴിക്കോട് തിരുത്തിയാട് രാരിച്ചൻ പറമ്പത്ത് ബാലകൃഷ്ണൻ്റെ വീടിൻ്റെ ടെറസ് മുൾച്ചെടികളുടെ മനോഹര ഉദ്യാനമാണ്
പോഷക സമൃദ്ധമായ പാഷൻ ഫ്രൂട്ട് കേരളത്തിലും കൃഷിയായി മാറിക്കഴിഞ്ഞു. ഈ പഴത്തിന് വിപണിയിൽ നല്ല ഡിമാൻ്റാണ്.
വനത്തിൽ മാത്രം കണ്ടു വരുന്ന അന്നൂരി നെല്ലിൻ്റെ ഔഷധഗുണം ആദിവാസികൾക്ക് മാത്രം അറിയുന്നതാണ്.
മട്ടന്നൂരിനടുത്ത ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി എള്ളുകൃഷി തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പ്രയത്നം പ്രശംസനീയമാണ്.
ഇപ്പോൾ ചെറിയ ഫാം നടത്തുന്ന കർഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇത് കൃഷി ചെയ്തുവരുന്നുണ്ട്. പുൽത്തൈലത്തിന് നല്ല വിലയുമുണ്ട്.
ഇതിന്റെ ഇല തിരിയുടെ രൂപത്തിലാക്കി നിലവിളക്കിലും മറ്റും ഇട്ട് എണ്ണയൊഴിച്ച് കത്തിക്കാം.
വഴിയോരങ്ങളിലെല്ലാം കണ്ടിരുന്ന ഇലമുളച്ചി നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഔഷധഗുണം കണ്ടെത്താൻ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്
ഒരു ചെടിയിൽ നിന്ന് 15 മാലകൾ ഉണ്ടാക്കാം. വിപണിയിൽ 300 രൂപ വരെയാണ് ഈ മാലയുടെ വില.
പാകമായാൽ 30-45 സെന്റീമീറ്റർ വരെയാണ്ആനക്കൊമ്പൻ വെണ്ടയുടെ നീളം.10 വെണ്ടയുണ്ടെങ്കിൽ ഒരു കിലോയായി.
രണ്ടു മാസം കൊണ്ട് തൈകൾ ഒരാൾ പൊക്കത്തിൽ വളർന്ന് പൂവിടാൻ തുടങ്ങും. മൂന്ന് മാസമാണ് ചോളം കൃഷിക്ക് വേണ്ടത്.
പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തെങ്ങിന് തോപ്പുകളിൽ വിളവൈവിധ്യവത്കരണം.
ഉത്തേരേന്ത്യയിൽ കൃഷി ചെയ്യുന്ന ചൂൽപുല്ല് നമ്മുടെ തൊടിയിലും യഥേഷ്ടം വളരും.
പെപ്പർമിന്റ് എന്നറിയപ്പെടുന്ന ഈ സസ്യത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ വേദനസംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്.
പഞ്ചസാരയേക്കാൾ 30 ഇരട്ടി മുതൽ 150 ഇരട്ടി വരെയാണ് ഇതിന്റെ മധുരം. ഉണക്കിപൊടിച്ചാണ് ഇത് ഉപയോഗിക്കുന്നത്.
പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് വർണ്ണ ഭംഗി പടർത്തുന്ന ഈ കാഴ്ച