പ്രൊഫ.ടി.സി മാധവപ്പണിക്കറുടെ ഓർമ്മയിൽ അവർ ഒത്തുകൂടി
കേരളത്തിൽ ഭൗമശാസ്ത്ര ശാഖ വളർത്തിയവരിൽ പ്രമുഖനും പ്രഗത്ഭ അധ്യാപകനുമായിരുന്നു മാധവപ്പണിക്കർ.
കേരളത്തിൽ ഭൗമശാസ്ത്ര ശാഖ വളർത്തിയവരിൽ പ്രമുഖനും പ്രഗത്ഭ അധ്യാപകനുമായിരുന്നു മാധവപ്പണിക്കർ.
എന്നും കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരാൾ. കാർഷിക വിജ്ഞാനത്തിൻ്റെ എൻസൈക്ലോപീഡിയ.
റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ ചെരിവുള്ള അഞ്ചര ഏക്കർ പ്രദേശത്താണ് ജൈവരീതിയിൽ കൃഷി നടത്തിയത്.
ജീവന്‍ നിലനിർത്തുന്ന ശുദ്ധജലസ്രോതസ്സും, സാംസ്ക്കാരിക പൈതൃകം നിലനിർത്തുന്ന തെളിനീർ വാഹിനിയുമാണ് ഭാരതപ്പുഴ
കാന്തല്ലൂരിൽ കരിമ്പും കാരറ്റും കാബേജും കവർന്ന നെൽപ്പാടങ്ങൾ തിരികെ നെൽവയലുളാവുന്നു.
അധ്യാപകനേക്കാളുപരി ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്.
കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥ പറയുന്ന ചിത്രമാണ്
‘ആണ്ടാൾ’
ആയിരങ്ങളെ സാക്ഷിയാക്കിയാണ്
രതീഷ് അഞ്ചു മണിക്കൂർ കൊണ്ട് ടി.എസ് കനാലിലിൽ പത്ത് കിലോമീറ്റർ നീന്തിയത്.
കർഷകർക്കും ഉദ്യാനപ്രേമികൾക്കും ഉപകരിക്കുന്ന പുസ്തകങ്ങൾ. കർഷകർകര്‍ക്കുള്ള
പ്രയോഗിക കാര്യങ്ങൾ ഇതിലുണ്ട്
നിറയെ വർണ്ണ പൂക്കൾ ഉണ്ടാകുന്നതിനാലും പരിപാലനം അധികം വേണ്ടാത്തതിനാലുമാണ് ഈ ചെടി പ്രിയപ്പെട്ടതായി മാറിയത്
തായ്‌വാനിൽ നിന്നുള്ള റെഡ് ലേഡി സങ്കരയിനമാണ് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നത്.
ചിരിക്കുന്ന മുഖങ്ങൾ വരക്കാനാണ് എനിക്കിഷ്ടം – മനോജ് പറയുന്നു. ശരിയാണ് മനോജ് വരച്ചവരുടെ മുഖത്തെല്ലാം ചിരിയുണ്ട്
.
കോഴിക്കോട് തിരുത്തിയാട് രാരിച്ചൻ പറമ്പത്ത് ബാലകൃഷ്ണൻ്റെ വീടിൻ്റെ ടെറസ് മുൾച്ചെടികളുടെ മനോഹര ഉദ്യാനമാണ്
പോഷക സമൃദ്ധമായ പാഷൻ ഫ്രൂട്ട് കേരളത്തിലും കൃഷിയായി മാറിക്കഴിഞ്ഞു. ഈ പഴത്തിന് വിപണിയിൽ നല്ല ഡിമാൻ്റാണ്.
കടയില്‍ കൊടുക്കുന്നതിൻ്റെ കാൽ ഭാഗം തുക മുടക്കിയാൽ മതി നമ്മുടെ അടുക്കളയിൽ ഗുലാബ് ജാമൂൻ റെഡി.
വനത്തിൽ മാത്രം കണ്ടു വരുന്ന അന്നൂരി നെല്ലിൻ്റെ ഔഷധഗുണം ആദിവാസികൾക്ക് മാത്രം അറിയുന്നതാണ്.
പത്തു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.
ഒരു കിലോ തക്കാളിയിൽ നിന്ന് രാസ പദാർത്ഥങ്ങളൊന്നും ചേർക്കാതെ ഒരു വലിയ കുപ്പി സോസ് നമ്മുടെ അടുക്കളയിലുണ്ടാക്കാം .
കേരള ഓട്ടോമോബൈൽസ് രൂപകല്പന ചെയ്ത ‘നീം ജി’ ഇലക്ട്രിക്ക് ഒട്ടോറിക്ഷകൾ നേപ്പാളിലേക്ക് കയറ്റുമതി തുടങ്ങി.
അഞ്ചു രൂപയുടെ ബോൾ പോയൻറ് പേന മതി രമണന് ചിത്രം വരയ്ക്കാൻ. പേനത്തുമ്പിൽ ജീവനുള്ള ചിത്രങ്ങൾ പിറക്കും.