കാലവർഷം വിടവാങ്ങുന്നു; തുലാവർഷം തെക്കേ ഇന്ത്യയിലേക്ക്
നാലു ദിവസത്തിനകം ഇന്ത്യയിൽ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത.
Unique News Stories
നാലു ദിവസത്തിനകം ഇന്ത്യയിൽ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത.
പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ 176 ഹെക്ടറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഒട്ടകമാണ് തളര്‍ന്നു വീണത്.
12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു റവന്യു മന്ത്രി കെ. രാജൻ.
ഒക്ടോബർ11ന് അതിശക്തമായ മഴക്കും 15 വരെ ശക്തമായ മഴക്കും സാധ്യത.
അഭിമുഖം ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും.
2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമം മാനസിക ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം വരുത്തി.
രണ്ടാം ഘട്ടത്തിൽ ചെങ്ങൽതോടിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മൂന്ന് പാലങ്ങൾ എന്നിവ നിർമ്മിക്കും.
താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് രാവിലെ11മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
വയനാട് വെറ്ററിനറി സർവകലാശാലയിൽ ഡിസംബർ 20 മുതൽ 29 വരെയാണ് കോൺക്ലേവ്.
പ്ലാൻ്റിൽ നിന്ന് പ്രതിദിനം 25000 ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം ഭക്തർക്കായി നൽകാനാകും.
തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ 14 ന് ക്ലാസുകള്‍ ആരംഭിക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 വരെ ശക്തമായ, അതിശക്തമായ മഴയ്ക്ക് സാധ്യത.
ഒരു ലക്ഷം രൂപയും വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
നാലു മുതൽ പ്ലസ്ടു തലം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
കുട്ടികളുമായുള്ള സംവാദത്തില്‍ മനസ്സ് തുറക്കുകയായിരുന്നു വയനാട് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ.