ഗുരുവായൂരിൽ വഴിപാടായി സ്വർണ്ണ കിരീടം
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23ന് രാവിലെ 10.15ന് തിരുവനന്തപുരത്തെത്തും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്.
രാവിലെ എഴ് മണി മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
എലൈറ്റ്’ 20 കിലോ 596 രൂപയ്ക്കും മിടുക്കി 20 കിലോ പാക്കറ്റ് 528 രൂപയ്ക്കും ലഭ്യമാക്കും.
ഡിസംബർ 31 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ.
പ്രശസ്ത വ്യവസായ ഗ്രൂപ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കുടം സമർപ്പിച്ചത്.
വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.
ഇരുന്നൂറിലധികം പ്രസാധകരുള്ള പുസ്തകോത്സവത്തിൽ 250 ലേറെ സ്റ്റാളുക.ളുണ്ടാകും.
കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.
അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ്.ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
കോഴിക്കോട് ബീച്ചില്‍ കൈറ്റ് ഫെസ്റ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ സ്മരണാഞ്ജലി അർപ്പിച്ചു .
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രതിമയുടെ സമർപ്പണം നടത്തി.
നിയമം അനുശാസിക്കുന്ന സമയ പരിധിക്കുള്ളിൽ അപേക്ഷകന് വിവരങ്ങള്‍ ലഭ്യമാക്കണം.