മഴവെള്ളം ഉപയോഗപ്പെടുത്തി പദ്ധതികൾ ആസൂത്രണം ചെയ്യണം
കോഴിക്കോട് ജില്ലാതല ജലസംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി.
Agriculture
കോഴിക്കോട് ജില്ലാതല ജലസംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി.
റബ്ബർ ബോർഡ് ഗുണമേന്മാ സർട്ടിഫിക്കേഷൻ ജുലായ് 11 മുതൽ 30 ദിവസത്തേക്കാണ്.
തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയാണ് തടാകങ്ങളിൽ ആദ്യഘട്ടത്തിൽ കൃഷി ചെയ്യുക.
ഇ-ട്രേഡിങ് സംവിധാനത്തില്‍ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും പുതിയ ആവശ്യക്കാര്‍ ഉണ്ടാകും.
6.3 കി. മി. വരുന്ന തോട് ആറ് ഭാഗങ്ങളായി തിരിച്ച് എട്ട് വാർഡുകളിൽ ശുചീകരണം തുടങ്ങി.
സ്റ്റിക്കറുകൾ എല്ലാ ഉത്തമ കൃഷി കുടുംബങ്ങളിലും മാസ്റ്റർ കർഷക ഭവനങ്ങളിലും പതിക്കും.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലുടെ കടന്നുപോകുന്ന രാമൻ പുഴയുടെ 4.5 കിലോമീറ്ററോളം ശുചീകരിച്ചു.
1600 വളണ്ടിയർമാർ തൊട്ടിൽ പാലം മുതൽ പൈക്കളങ്ങാടി വരെ 13 കി.മീ. ദൂരമാണ് ശുചീരിച്ചത്.
റിട്ടയർമെൻ്റിന് ശേഷം സ്വന്തം നാടായ ചേർത്തലയിലെ സ്ഥലം ഇവർ കൃഷിഭൂമിയാക്കി മാറ്റുകയായിരുന്നു.
മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്തിലാണ് കണിവെള്ളരിക്ക് പേരുകേട്ട അരിപ്ര പ്രദേശം.
വടകര നഗരസഭയിലെ ബെമ്മിണിത്തോടിന്റെ തുടക്കം മുതൽ ഒന്നര കിലോമീറ്റർ ദൂരമാണ് ശുചീകരിച്ചത്.
ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള ഐ.ടി. ജോലി ഉപേക്ഷിച്ചാണ് ദമ്പതിമാർ കൃഷിയിലേക്കിറങ്ങിയത്.
ലബോറട്ടറി റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
6.9 കിലോമീറ്റർ നീളമുള്ള പുഴ ആറായിരത്തിലധികം ആളുകള്‍ ചേര്‍ന്നാണ് ശുചീകരിച്ചത്.
ഓർക്കിഡ് ഇനങ്ങൾ, നടീൽ, പരിപാലനം, വിപണി എന്നിവയെല്ലാം പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഇടുക്കിയിലെ വട്ടവടയിൽ വിളയുന്ന സ്ട്രോബെറി അവിടെത്തന്നെ സംഭരണവും സംസ്കരണവും നടത്തും.
ജൂബിലിയാഘോഷങ്ങളിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കോഴിക്കോട് കോർപ്പറേഷനിലെ 43-ാം വാർഡിൽ 38 സെൻ്റ് വരുന്ന അരിക്കുളമാണ് വൃത്തിയാക്കിയത്.
മണ്ണ്, ജല സംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിലും കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നു.
തൃശൂർ മുണ്ടത്തിക്കോട് അരവൂർ പാടശേഖരത്തിലെ രണ്ട് ഏക്കറിലാണ് ജോസഫ് ജോൺ കൃഷിയിറക്കിയത്.