15 വർഷം തരിശായിരുന്ന 35 ഏക്കറിൽ ഇനി നെൽക്കൃഷി
എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിലാണ് നെല്‍ക്കൃഷി തുടങ്ങിയത്.
Agriculture
എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിലാണ് നെല്‍ക്കൃഷി തുടങ്ങിയത്.
പാടശേഖരങ്ങളില്‍ മഴക്കാലത്ത് വെള്ളം ഉയരുന്നത് പൊക്കാളി കൃഷിക്ക് ഭീഷണിയായിരുന്നു.
മിഷന് സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.
280 ഗ്രോബാഗുകളിലായി കൃഷി ചെയ്ത ചെണ്ടുമല്ലിയിൽ നിന്ന് 110 കിലോ പൂക്കൾ ലഭിച്ചു.
പൂകൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
കർഷകർ എന്ന സമൂഹം തന്നെയാണ് നമ്മുടെ ഒരു ചാൺ വയറിനെ തൃപ്തിപ്പെടുത്തുന്നത്.
15 ഇനം നാടൻ വാഴയ്‌ക്കൊപ്പം ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയും ഈ ശേഖരത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലാതല ജലസംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി.
റബ്ബർ ബോർഡ് ഗുണമേന്മാ സർട്ടിഫിക്കേഷൻ ജുലായ് 11 മുതൽ 30 ദിവസത്തേക്കാണ്.
തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയാണ് തടാകങ്ങളിൽ ആദ്യഘട്ടത്തിൽ കൃഷി ചെയ്യുക.
ഇ-ട്രേഡിങ് സംവിധാനത്തില്‍ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും പുതിയ ആവശ്യക്കാര്‍ ഉണ്ടാകും.
6.3 കി. മി. വരുന്ന തോട് ആറ് ഭാഗങ്ങളായി തിരിച്ച് എട്ട് വാർഡുകളിൽ ശുചീകരണം തുടങ്ങി.
സ്റ്റിക്കറുകൾ എല്ലാ ഉത്തമ കൃഷി കുടുംബങ്ങളിലും മാസ്റ്റർ കർഷക ഭവനങ്ങളിലും പതിക്കും.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലുടെ കടന്നുപോകുന്ന രാമൻ പുഴയുടെ 4.5 കിലോമീറ്ററോളം ശുചീകരിച്ചു.
1600 വളണ്ടിയർമാർ തൊട്ടിൽ പാലം മുതൽ പൈക്കളങ്ങാടി വരെ 13 കി.മീ. ദൂരമാണ് ശുചീരിച്ചത്.
റിട്ടയർമെൻ്റിന് ശേഷം സ്വന്തം നാടായ ചേർത്തലയിലെ സ്ഥലം ഇവർ കൃഷിഭൂമിയാക്കി മാറ്റുകയായിരുന്നു.
മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്തിലാണ് കണിവെള്ളരിക്ക് പേരുകേട്ട അരിപ്ര പ്രദേശം.
വടകര നഗരസഭയിലെ ബെമ്മിണിത്തോടിന്റെ തുടക്കം മുതൽ ഒന്നര കിലോമീറ്റർ ദൂരമാണ് ശുചീകരിച്ചത്.
ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള ഐ.ടി. ജോലി ഉപേക്ഷിച്ചാണ് ദമ്പതിമാർ കൃഷിയിലേക്കിറങ്ങിയത്.
ലബോറട്ടറി റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.