മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറി കൃഷി
സ്വന്തമായി സ്ഥലമില്ലെങ്കിലും വീടിന്റെ ടെറസിൽ മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറ കൃഷി ചെയ്യാം.
സ്വന്തമായി സ്ഥലമില്ലെങ്കിലും വീടിന്റെ ടെറസിൽ മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറ കൃഷി ചെയ്യാം.
കലാകാരന്മാർക്ക് സൃഷ്ടികൾ പ്രദർശിപ്പിച്ച് വില്പന നടത്താനുള്ള സങ്കേതമാണ് ആർട്ട്കട യെന്ന് വിപിൻ പറയുന്നു.
നാൽപ്പത് പശുക്കളെ വളർത്തി നാടാകെ പാൽ നൽകുകയാണ് ക്ഷീരമേഖലയിലെ സംരംഭകനായ ആർ.ബിജു.
ബിനീഷ് പള്ളിപ്പുറത്തിന്റെ വരകളിലൂടെ നൂറുകണക്കിന് ആസ്വാദകർ കാൻവാസിൽ പുനർജനിച്ചിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടിലേറെയായി വയലിൻ രംഗത്തുള്ള നെല്ലൈ വിശ്വനാഥന് ജീവിതത്തിൽ മറക്കാനാവാത്ത പല നല്ല
ഓർമ്മകളുമുണ്ട്.
ഫെറോസിമന്റ്, സിമന്റ് ബോഡ്, മറൈൻ പ്ലൈവുഡ്, എം.ഡി.എഫ് പാർട്ടിക്കിൾ ബോഡ് എന്നിവ ഉപയോഗിച്ച് കിടപ്പുമുറികളിലും മറ്റും വലിയ അലമാര പണിയാം.
സ്വന്തം ശൈലിയെ വിമർശിച്ചവരേക്കൊണ്ട് അതൊരു നാടിൻ്റെ സംസ്കൃതിയെന്ന് അംഗീകരിപ്പിച്ചു കടന്നു പോയ മഹാമനീഷിയാണ് കാവാലം.
ഒരു ചെലവുമില്ലാതെ കവുങ്ങിൻ പാള ഉപയോഗിച്ച് ഗ്രോബാഗ് തയ്യാറാക്കാം.
ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് പുഴയില്‍ ഇ-കോളി ബാക്ടീരിയകളുടെ സാന്ദ്രത കുടുതലാണ്.
ഔഷധ തവളകളായ മണാട്ടികളെ
ഇന്ന് തറവാടുകളിലൊന്നും കാണാനില്ല. ഇവ വംശനാശത്തിന്റെ വക്കിലാണ്.
പ്രതികരിക്കാനും, അതിജീവിക്കാനും, അഭിജാതമായി അടയാളപ്പെടുത്താനും, എന്നെ പഠിപ്പിച്ച ,അനുഗ്രഹിച്ച മഹാഗുരുവാണ് അച്ഛൻ
ചിത്രകലയിൽ എന്നും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചിത്രകാരൻ സുരേഷ് ഡാവിഞ്ചി ഉറുമ്പുകളെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിച്ചു.
മരമുത്തച്ഛന്മാർ…50 വർഷം വരെ പ്രായമായ ആലും അരയാലും ബോൺസായ് കുഞ്ഞന്മാരായി നിൽക്കുന്ന കാഴ്ച കൗതുകകരം തന്നെ.
കേരളത്തിൽ പ്രതിവർഷം എഴുപതിലധികം പേർ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്.
ഇടുക്കിയില്‍ പശ്ചിമഘട്ട താഴ്വാരമായ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വട്ടവിളയിലും കാന്തല്ലൂരും വെളുത്തുള്ളി വിളയുന്നു
ജോലി രാജിവെച്ച് പശു ഫാം തുടങ്ങി കഠിന പ്രയത്നത്തിലൂടെ വിജയം കണ്ടെത്തിയ യുവാക്കളുടെ കഥയിതാ.
പ്രകൃതിക്ഷോഭത്തില്‍
കര്‍ഷകര്‍ക്ക് ആശ്വാസം നല്കി കൈത്താങ്ങാവുകയാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി.
നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങി.
ഒറ്റക്കാലിൽ നടന്ന് ഇര തേടുന്ന മൈനയുടെ അപൂർവ്വ ചിത്രം പകർത്തിയ ഡോ. പി.വി.മോഹനൻ പ്രകൃതിയിലെ അതിജീവനത്തെക്കുറിച്ച് എഴുതുന്നു.
കോഴിക്കോട് ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്
കുമാരനല്ലൂർ വി.രാജാമണി