ഗുരുവായൂർ ഏകാദശി: 35000 ലേറെ ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു
ഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.
ഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.
സംഗീതജ്ഞരായ ടി.വി.ഗോപാലകൃഷ്ണനും മണ്ണൂർ രാജകുമാരനുണ്ണിയും നേതൃത്വം നൽകി.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ സ്മരണാഞ്ജലി അർപ്പിച്ചു .
മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും.
26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
ഡോ.വി.കെ.വിജയനും പി.സി.ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് രചനക്ക് തുടക്കം കുറിച്ചു.
പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം.
സംസ്ഥാന കലാ ഉത്സവ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രതിമയുടെ സമർപ്പണം നടത്തി.
24 ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്പെടാൻ സാധ്യത.
50000 ചതുരശ്രഅടി വിസ്തീർണത്തിലാണ് കൊച്ചിൻ ഫ്ലവർ ഷോ ഒരുക്കുന്നത്.
നിയമം അനുശാസിക്കുന്ന സമയ പരിധിക്കുള്ളിൽ അപേക്ഷകന് വിവരങ്ങള്‍ ലഭ്യമാക്കണം.
സര്‍ക്കാര്‍ മെഡി.കോളേജുകളില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റിന് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് ലഭിക്കുന്നത് ആദ്യം.
നാല് മണിക്കൂർ തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്.
ക്ഷേത്രം അടിയന്തിര വിഭാഗത്തിലെ നാദസ്വരം തവിൽ കലാകാരൻമാർ മംഗളവാദ്യം മുഴക്കി.
വൈകിട്ട് ആറ് മുതൽ എട്ട് വരെ ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്.
386 ഡോക്ടര്‍മാരേയും1394 പാരാമെഡിക്കല്‍ ജീവനക്കാരെയും ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.