ഗുരുവായൂർ ഉത്സവം: പ്രസാദ ഊട്ട് തുടങ്ങി
ഗുരുവായൂർ ഉത്സവത്തിൻ്റെ പ്രസാദ ഊട്ടിനു മാത്രം 3.34 കോടി രൂപയാണ് എസ്റ്റിമേറ്റ്.
ഗുരുവായൂർ ഉത്സവത്തിൻ്റെ പ്രസാദ ഊട്ടിനു മാത്രം 3.34 കോടി രൂപയാണ് എസ്റ്റിമേറ്റ്.
ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം ബാലു ആനയ്ക്കാണ്.
തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന് കീഴിലാണ് നിയമനം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം.
ആറ് മത്സ്യഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.
ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിളളിയാണ് ശില്പം വഴിപാടായി സമർപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ ഏകദേശം 19 ലക്ഷത്തോളം ടിക്കറ്റുകൾ (18,65,180) വിറ്റുപോയി.
ആലപ്പുഴയിലെ ചാങ്ങപ്പാടം ചാലിൽ മന്ത്രി സജി ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്ലോബൽ സമ്മിറ്റിന്റെ തുടർ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസറെ നിയോഗിക്കും.
ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിന് ക്ഷേത്രം മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കൊച്ചിയില്‍ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രണ്‍ബീര്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.
17 ലക്ഷം രൂപ ചെലവിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
‘ഗാനെറ്റ്സ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തത്.
എന്‍.എന്‍. സത്യവ്രതന്‍ സ്മാരക അവാര്‍ഡ് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മഹാരാജാസ് കോളേജ് ഭൗതികശാസ്ത്ര വകുപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഷിബുലാൽ.