മകരവിളക്ക് തൊഴാൻ ഭക്തജന സഹസ്രങ്ങൾ
പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര 6.20 കഴിഞ്ഞ് സന്നിധാനത്തെത്തും.
പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര 6.20 കഴിഞ്ഞ് സന്നിധാനത്തെത്തും.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീൻ വേംസിന്റെയും നേതൃത്തിലാണ് സ്തൂപം സ്ഥാപിച്ചത്.
അതൊരുപക്ഷെ അവസാന യാത്രയ്ക്കുള്ള മൗനാനുവാദം തേടലായിരുന്നിരിക്കാം.
മാന്ത്രികൻ മുതുകാടാണ് പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്ക് പുസ്തകങ്ങൾ നൽകിയത്.
ബാബുക്കയുടെ ഗാനങ്ങളിലേതുപോലെ നറുനൊമ്പരങ്ങൾ നിറഞ്ഞതായിരുന്നു ആ കാലങ്ങൾ.
ജനുവരി10ന് നടത്തുന്ന പരസ്യ ലേലത്തിൽ പങ്കെടുത്ത് ഇഷ്ട സാധനങ്ങൾ ലേലം വിളിച്ചെടുക്കാം.
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഐ.എസ്. ആർ. ഒ ചെയർമാന്‍ എന്നിവര്‍ ക്ഷേത്ര ദർശനം നടത്തി.
ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വീട്ടിലെത്തിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
753 പ്ലാസ്റ്റിക്ക് മിനറൽ വാട്ടർ കുപ്പികൾ കൊണ്ടാണ് കൂറ്റൻ നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്.
കർഷകർ കന്നുകാലികളുടെ ആരോഗ്യത്തിനായി ഭഗവതിക്ക് ഇണക്കാള കോലങ്ങൾ സമർപ്പിക്കും.
‘കവി കുടുംബമില്ലാത്തവൻ എന്ന് കേൾക്കേണ്ടിവന്നാൽ അതിനുള്ള ഉത്തരമാവട്ടെ ഈ ഫോട്ടോ’
പത്മനാഭ ചരിതം ചുമർചിത്രത്തിൻ്റെ നേത്രോന്മീലനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ജനുവരി ഒന്നിന് കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇത് നടപ്പാക്കും.
ദേവസ്വം വക ഉദയാസ്തമന പൂജയോടെ ഏകാദശി വിളക്കാഘോഷം തുടങ്ങി.
ആറ്റുകാൽ സ്വദേശി മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ശില്പം സമർപ്പിച്ചത്.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ഗജരാജൻ കേശവൻ്റെ ഛായാചിത്രവുമായി 11 ഗജവീരൻമാരുടെ ഘോഷയാത്രയും നടക്കും.
അമ്മമ്മയുടെ ആ വാക്കുകൾ എനിക്ക് പുതിയൊരറിവ് കൂടി പകർന്നു തരികയായിരുന്നു.
മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.
താളിയോല ഗ്രന്ഥങ്ങൾ ഹൈദ്രാബാദ് സ്വദേശികളാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്