മുത്താച്ചിപ്പാറയുടെ സൗന്ദര്യം നുകർന്ന് കലാകാരന്മാർ
കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.
Art
കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.
ചുവരിൽ ഒട്ടിക്കാനായി തുണിയുടെ ഓരോ കഷണങ്ങൾ മകൻ പ്രണവ് കാലിൽ വെച്ചു കൊടുക്കുകയായിരുന്നു.
സേലത്ത് ധനഭാഗ്യം കല്യാണ മണ്ഡപത്തിലെ ഹാളിലാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടാക്കിയത്.
നവതേജസ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ സമയം ചെലവഴിച്ച് ത്രീഡി ചിത്രം തയ്യാറാക്കിയത്.
പ്രദർശനം നടത്താൻ കഴിഞ്ഞിട്ടില്ല. ഫ്രെയിമിടാൻ വലിയ ചെലവ് വരുമെന്നതിനാൽ ആ വഴിക്ക് ആലോചിച്ചിട്ടില്ല.
ചിത്രം വരക്കാൻ ബ്രഷ് തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാകുടുംബത്തിൽ നിന്നുള്ള സഹോദരങ്ങൾ.
നാലു ദിവസത്തെ പ്രാക്ടീസിലൂടെയാണ് അശ്വതി കൊറിയോഗ്രാഫി ചെയ്ത ഈ നൃത്ത ചിത്രമൊരുക്കിയത്.
വിദേശരാജ്യങ്ങളിലും കഥകളി സ്ക്കൂൾ കേരളീയ കലകളെ പരിചയപ്പെടുത്തി കലാപരിപാടികൾ നടത്തിയിട്ടുണ്ട്.
ചിത്രകാരിയും നര്‍ത്തകിയുമായ അശ്വതികൃഷ്ണ മാള എ. ഐ. എം. ലോകോളേജിലെ വിദ്യാര്‍ഥിനിയാണ്.
പദ്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായ മകൻ വാഴേങ്കട വിജയൻ അച്ഛന്റെ പാത പിന്തുടരുകയാണ്.
ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ച് അതിനു മുകളില്‍ തുണിയിലാണ് ചിത്രം വരച്ചത്.
ജലച്ചായത്തിൽ വാഷ് ശൈലിയിലൂടെ അടുത്ത കാലത്ത് വരച്ച 1300 ലേറെ ചിത്രങ്ങൾ ഷൈജുവിൻ്റെ കൈയിലുണ്ട്.
എഴുപതുകളുടെ അവസാനം തൊട്ട് മിമിക്രിയില്‍ തിളങ്ങിയ നീലേശ്വരത്തെ മനോഹർ പി.എം എം. ഇന്നും ഈ കലയുടെ ഉപാസകനാണ്.
അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇന്ദ്രജിത്ത് ചിത്രം തീര്‍ത്തത്.
കേരള ലളിതകലാ അക്കാദമിയുടേതടക്കം എഴുപതിലേറെ അവാർഡുകൾ ഷാജിയെ തേടിയെത്തിയിട്ടുണ്ട്.
വീടിനു മുകളിലുള്ള ചിമ്മിനിയുടെ ചുമരില്‍ രണ്ടു ദിവസം കൊണ്ടാണ് ഇന്ദ്രജിത്ത് അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രം വരച്ചത്.
ബാംഗ്ലൂരിൽ താമസിക്കുന്ന വാണിദാസ് കാസർകോട് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയാണ്.
1500 ലേറെ ഫോട്ടോ പ്രദർശനങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നൂറിലേറെ അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നാല്പതടി വലുപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് കാപ്പിക്കുരുകൊണ്ട് കലാഭവന്‍ മണിയുടെ ചിത്രം വരച്ചിരിക്കുന്നത്.
പതിനാല് രാജ്യങ്ങളിലെ വിവിധ നിറത്തിലുള്ള മാര്‍ബിളിന്‍റെ ഭംഗിയില്‍ തിളങ്ങുന്ന
ചിത്രം മനോഹരമാണ്.