ഗുരുവായൂരിൽ ഇനി സംഗീതത്തിൻ്റെ രാപ്പകലുകൾ
18 ന് വൈകുന്നേരം 5.30ന് മന്ത്രി കെ.രാധാകൃഷ്ണൻ ചെമ്പൈ സംഗീതോത്സം ഉദ്ഘാടനം ചെയ്യും.
18 ന് വൈകുന്നേരം 5.30ന് മന്ത്രി കെ.രാധാകൃഷ്ണൻ ചെമ്പൈ സംഗീതോത്സം ഉദ്ഘാടനം ചെയ്യും.
ഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം കാണാൻ വടക്കേ നടപ്പുര മുറ്റത്ത് ഭക്തർ നിറഞ്ഞു.
മാഗ്നാ സൗണ്ട്സിനു വേണ്ടി ചെയ്ത ‘ഓണം ഓർമ്മകളിൽ’ എന്ന ആൽബം ഏറെ പ്രചാരത്തിലായി.
നവംബർ 19 മുതൽ ഡിസംബർ മൂന്നു വരെയാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം.
.
18 വർഷങ്ങള്‍ക്ക് ശേഷമാണ് തരംഗിണിയുടെ ബാനറില്‍ യേശുദാസ് ഓണപ്പാട്ട് പാടുന്നത്.
ഗായകന്‍ ഹരിഹരനെ ദക്ഷിണേന്ത്യൻ ഭാഷയിൽ ആദ്യമായി അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായി.
പന്ത്രണ്ട് വയസ്സിൽ ജമ്മു റേഡിയോ സ്റ്റേഷൻ ശിവകുമാർ ശർമ്മയുടെ കച്ചേരി പ്രക്ഷേപണം ചെയ്തിരുന്നു.
പ്രളയ പയോധിജലേ… എന്നു തുടങ്ങുന്ന അഷ്ടപദിയാണ് കൂടുതൽ കലാകാരന്മാരും ആലപിച്ചത്.
‘സ്ഫടികം’ എന്ന മോഹൻലാൽ സൂപ്പർ ഹിറ്റ് സിനിമ സാങ്കേതിക മികവോടെ തീയേറ്ററുകളിലെത്തുന്നു.
68 കലാകാരന്മാരാണ് അഷ്ടപദി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
25001 രൂപയും ശില്പവുമാണ് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക അഷ്ടപദി പുരസ്ക്കാരം.
കോഴിക്കോട് തളി കേന്ദ്രമാക്കി ഒരു കൂട്ടം കലാകാരന്മാരാണ് ‘സംഗീത സാധകം’രൂപവല്‍ക്കരിച്ചത്.
പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
തമിഴിലൂടെ പ്രശസ്തയായ പിന്നണി ഗായിക ജെൻസി ആൻറണി ജെർസൻ്റെ സഹോദരിയാണ്.
കലയധിഷ്ഠിത വരുമാനം ലക്ഷ്യമാക്കി അമ്പതോളം പേരെയാണ് ശിങ്കാരിമേളം പരിശീലിപ്പിച്ചത്.
കൈതപ്രം എഴുതിയ ഗാനങ്ങൾക്കാണ് വിശ്വനാഥൻ ഏറെയും സംഗീതം നൽകിയിട്ടുള്ളത്.
ചെമ്പൈ സംഗീതോത്സവത്തില്‍ 15 ദിനരാത്രങ്ങളിലായി 2100 ലേറെ സംഗീതജ്ഞർ പങ്കെടുത്തു.
ചെമ്പൈ സംഗീതോത്സവ വേദിയിലെ സംഗീതസമർപ്പണം ഗുരുവായൂരപ്പനുള്ള ദശമിദിന അർച്ചനയായി.
വിശേഷാൽ കച്ചേരികള്‍ക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഏറെ സംഗീത പ്രേമികൾ എത്തുന്നുണ്ട്.
പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് പാടി കഴിഞ്ഞ ഉടൻ സർട്ടിഫിക്കറ്റ് ലഭിക്കും.