ഓണാഘോഷത്തിൽ സൂപ്പർഹിറ്റ് ഗാനങ്ങളുമായി എം.ജി. ശ്രീകുമാർ
സംഗീത പരിപാടിക്ക് കോഴിക്കോട് ബീച്ചിൽ നിറഞ്ഞ സദസ്സായിരുന്നു.
സംഗീത പരിപാടിക്ക് കോഴിക്കോട് ബീച്ചിൽ നിറഞ്ഞ സദസ്സായിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് സായി സങ്കൽപ്.
സപ്തംബർ ആറിന് അഞ്ച് മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
കർണാടക സംഗീതം – വായ്പ്പാട്ടിന് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണിത്.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അറുപതിലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും.
അമ്പലപ്പുഴ കരുമാടി സ്വദേശിയായ കൃഷ്ണൻകുട്ടി മാരാർ 62 വർഷമായി അഷ്ടപദി ഗായകനാണ്.
എന്റെ കേരളം മെഗാ പ്രദർശനത്തിന്റെ ഭാഗമായാണ് ലൈവ് ബാന്റ് ഷോ അരങ്ങേറിയത്.
ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 21 ന് നടക്കും.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
നാഗസ്വര-തവിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ സംഗീതോത്സവത്തിൽ പുരസ്കാരം നൽകി ആദരിച്ചു.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തില്‍ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും
ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസണിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി.
ജനുവരി എട്ടിന് ചെന്നൈയിൽ നടക്കുന്ന മാർകഴി മഹോത്സവത്തിൽ രാജീവിനെ ആദരിക്കും.
‘മാണിക്യമലരായ പൂവി’ എന്ന ഗാനം കരഘോഷങ്ങളാലാണ് കോഴിക്കോട്ടുകാർ സ്വീകരിച്ചത്.
മന്ത്രി പി. എ. മുഹമ്മദ് റിയാസ് കോഴിക്കോട് കടപ്പുറത്ത് 61 പ്രാവുകളെ പറത്തി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ഐ.ഐ.എമ്മിലെ ആസ്വാദകർക്കു മുന്നിലാണ് ചൗരസ്യ സംഗീതം പൊഴിച്ചത്.
പഞ്ചരത്ന കീർത്തനാലാപനത്തില്‍ എൺപതിലേറെ കലാകാരന്മാർ അണിനിരന്നു.
ചെമ്പൈയുടെ പ്രിയശിഷ്യൻ മണ്ണൂർ രാജകുമാരനുണ്ണിയും സംഗീതാർച്ചന നടത്തി.
അയ്യപ്പ നവതരിത്ത കഥാമൃതം എന്ന കൃതിയോടെയാണ് കച്ചേരി തുടങ്ങിയത്.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.