കേരള സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്
14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ജംപിലാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്.
14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ജംപിലാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്.
കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കേരള സ്ക്കൂൾ കായി മേളയ്ക്ക് വർണ്ണാഭമായ തുടക്കം.
കൃഷി വകുപ്പിന്റെ 2,365.5 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.
അഞ്ച് സ്ഥാപനങ്ങൾക്കൊപ്പം ടെൻഡറിൽ പങ്കെടുത്താണ് ഓർഡർ നേടിയതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
3500 വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും 4000 വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിയും നടക്കും.
വയനാട് വൈത്തിരിയിൽ എക്‌സോട്ടിക് ഡ്രീംസ് കലാകാരന്മാരാണ് വർണ്ണ കേരളം സൃഷ്ടിച്ചത്.
അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ.ബി ഇക്ബാൽ എന്നിവരടങ്ങുന്ന സമിതിയാണ് നാമനിർദേശം നൽകിയത്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഓറഞ്ച് അലേർട്ടില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
വൈദ്യുതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് ലക്‌ഷ്യമെന്ന് മുഖ്യമന്ത്രി.
ജില്ലകളുടെ പേര് ഭൂപടത്തിൻ്റെ രൂപത്തിൽ സൃഷ്ടിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്.
തസ്തികയിലേക്ക് ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളു.
കൊച്ചി ഇൻഫോപാർക്കിൽ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ടത്തിനിടെ രാത്രിയാണ് അപകടമുണ്ടായത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിലാണ് ഒഴിവ്.
53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് അപ്പർ ചെങ്കുളം പദ്ധതി.