ഗുരുവായൂർ കേശവൻ്റെ കഥകളുമായി ‘കേശവീയം’
ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ് ചിത്രചുമരായത്.
Unique News Stories
ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ് ചിത്രചുമരായത്.
കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേക്ക് ആഴ്ചയിൽ 20 സർവ്വീസുകളായി.
തെലങ്കാന സംഘം തളിപ്പറമ്പ് മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിച്ചു.
ഗുരുവായൂർ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് 15 ഗജവീരന്മാര്‍ ഘോഷയാത്ര നടത്തി.
ചെമ്പൈയുടെ പ്രിയശിഷ്യൻ മണ്ണൂർ രാജകുമാരനുണ്ണിയും സംഗീതാർച്ചന നടത്തി.
നാല് മാസത്തെ ഇന്റേൺഷിപ്പിന് ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.
താലപ്പൊലി, ശിങ്കാരിമേളം തുടങ്ങിയവയോടെ ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയത്.
റോഡരികിലെ ആംബുലൻസിൽ കയറി എൻ്റെ ബാബുവിനെ അവസാനമായി ഒരു നോക്കു കണ്ടു.
പരേഡിൽ സി.ഐ.എസ്.സി തലവൻ എയർമാർഷൽ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു.
പ്രസിഡന്റ്‌സ് ട്രോഫി വിജയികള്‍ക്ക് മന്ത്രി കെ. എന്‍. ബാലഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.
വേണുവാരിയത്തിനെയും സതീഷ് ബാബുവിനെയും മനോജ് മേനോൻ അനുസ്മരിക്കുന്നു.
പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബർ 3ന് തന്നെ നടക്കും.
സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലാണ് വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നത്.
അയ്യപ്പ നവതരിത്ത കഥാമൃതം എന്ന കൃതിയോടെയാണ് കച്ചേരി തുടങ്ങിയത്.
കാമ്പസ് നുറുങ്ങുകളുമായി ഇറങ്ങിയ ആ പത്രം കോളേജിൽ ഹിറ്റായിരുന്നു.
28 ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
ഇടവേളകളില്ലാതെ തുടർവായനയ്ക്കു പ്രേരിപ്പിക്കുന്ന പല ഘടകങ്ങളും നോവലിലുണ്ട്.
കാവാലം ശ്രീകുമാറും കൈതപ്രവും ചേർന്ന് പാടിയപ്പോഴായിരുന്നു ഗോപി ആശാൻ്റെ അഭിനയം.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനൽ10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ രീതികളും സംവിധാനങ്ങളും സംഘം വിശദമായി ചർച്ച ചെയ്തു.