കരുവാറ്റയിലെ തരിശുഭൂമിയിൽ ഇനി സമൃദ്ധിയുടെ പച്ചപ്പ്
തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽവിത്താണ് വിതച്ചത്.
Unique News Stories
തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽവിത്താണ് വിതച്ചത്.
ജനുവരി എട്ടിന് ചെന്നൈയിൽ നടക്കുന്ന മാർകഴി മഹോത്സവത്തിൽ രാജീവിനെ ആദരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്.
‘മാണിക്യമലരായ പൂവി’ എന്ന ഗാനം കരഘോഷങ്ങളാലാണ് കോഴിക്കോട്ടുകാർ സ്വീകരിച്ചത്.
ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കല്ലാകുറിച്ചി ശങ്കരപുരം താലൂക്ക് സ്വദേശി നടരാജനും കുടുംബവുമാണ് കരിമ്പുമായെത്തിയത്.
ഒന്നാമതെത്തുന്ന ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും സമ്മാനിക്കും.
പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്.
കേരളത്തിൽ നിന്നുള്ള മൂന്നു ടീമുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നു ടീമുകളും പങ്കെടുത്തു.
13 മിനുട്ട് റൈഡിൽ തളിപ്പറമ്പ് നഗരത്തിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ കാഴ്ചകൾ കാണാം.
വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ഗ്ഗാലയ അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി.
മൂന്നു കോടി രൂപ ചെലവിവില്‍ 6000 ചതുരശ്ര അടിയിലാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.
പാടശേഖരത്തില്‍ നിന്ന് സംഭരിച്ച നെല്ലാണ് കുത്തരിയാക്കി വിപണിയില്‍ എത്തിക്കുന്നത്.
ഒന്നര വര്‍ഷത്തിനിടെ 78 കമ്പനികള്‍ പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു.
ബി.ബി.എ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഭക്ഷ്യ സ്റ്റാളുകൾ ഉയർന്നത്.
19 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
തിമിര ശസ്ത്രക്രിയ വിജയകരമായി നടത്തിയ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കോഴിക്കോട് മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് കേന്ദ്രം സ്ഥാപിച്ചത്.