മാംസ്യ കലവറയായ ചതുരപ്പയര്‍ കൃഷി ചെയ്യാം
എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ചതുരപ്പയർ പച്ചക്കറികളിലെ ഏറ്റവും വലിയ മാംസ്യ കലവറയാണ്.
Unique News Stories
എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ചതുരപ്പയർ പച്ചക്കറികളിലെ ഏറ്റവും വലിയ മാംസ്യ കലവറയാണ്.
ജോയ് സെബാസ്റ്റ്യന്റെ നേത്യത്വത്തിൽ തയ്യാറാക്കിയ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വേർ “വി-കൺസോൾ ” ഇന്ത്യയുടെ താരമായി കഴിഞ്ഞു.
നീമാസ്ത്രവും, അഗ്നിയസ്ത്രവും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാവുന്ന വേപ്പധിഷ്ടിത കീടനാശിനികളാണ്.
പേറ്റന്റ് ഫയൽ ചെയ്യുന്നതിനു മുമ്പ് കണ്ടുപിടിത്തം ആരുമായും ചർച്ചചെയ്യുകയോ എവിടെയും അവതരിപ്പിക്കുകയോ ചെയ്യരുത്
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്തെ എന്നിവിടങ്ങളിലാണ് ഇന്ത്യൻ പേറ്റന്റ് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്.
ഒരു തെങ്ങുകയറ്റ യന്ത്രമോ സോളാർ വാഹനമോ കണ്ടു പിടിച്ചാൽ അതിന്റെ
നിർമ്മാണ രഹസ്യവും വില്പനയുടെ അധികാരവും പേറ്റന്റിലൂടെ സ്വന്തമാക്കാം.
ആന്റണി കലാകാരന്മാർക്കായി വീട്ടിൽ വെച്ച് ഓടക്കുഴൽ ഉണ്ടാക്കും. മുളംതണ്ടിലെ സംഗീതവുമായി വേദികളിലെത്തുകയും ചെയ്യും
ചുനക്കര നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മളിൽ നിന്ന് ഒരിക്കലും അകലില്ല.
റബ്ബർ കൃഷിക്കായി തട്ടുകളാക്കി തിരിച്ച സ്ഥലത്ത് 3550 തടത്തിലാണ് മരച്ചീനി കൃഷി ചെയ്തത്
പുസ്തകങ്ങൾ അട്ടിവെച്ച് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശില്പം. ഡാവിഞ്ചി സുരേഷാണ് ശില്പമൊരുക്കിയിരിക്കുന്നത്.
ലേഹ്യത്തിന്റെ മണം പരിസരമാകെ പരന്നു. ശർക്കരയും നെയ്യും പച്ചമരുന്നുകളുമെല്ലാം കൂടി തിളച്ചുരുകുന്ന മണം
വാഴത്തട കിടത്തിവെച്ച് ഇതിൽ ചതുരാകൃതിയിൽ ദ്വാരമിട്ട് മണ്ണ് നിറച്ച് പച്ചക്കറി വളർത്താം
തില്ലങ്കേരിയില്‍ നെല്ലിനൊപ്പം വയലറ്റ് ചെടി വളർന്നു നിൽക്കുന്നത് ആളുകൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്.
ചണപാക്കറ്റുകൾകൊണ്ടുള്ള വെർട്ടിക്കൽ ഗാർഡൻ നഗരങ്ങളിലെ ഫ്ലാറ്റുകളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ഈ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പൂന്തോട്ടമല്ല. നടവഴിയുടെ ഇരുഭാഗത്തുമുള്ള ഇഞ്ചിത്തൈകളാണ്.
നടന് ടോവിനോയുടെ ചിത്രത്തിൽ ഒരിഞ്ച് ഗ്രാഫ് വരച്ച് പാടത്ത് മൂന്ന് അടിയായി വലുതാക്കി നൂലുകൊണ്ട് കള്ളിവരച്ചാണ് ചിത്രരചന
ഉരുൾപൊട്ടലിൽ മലഞ്ചെരിവുകളിലെ വീടും കൃഷിയും എല്ലാം മണ്ണിനടിയിലാകും.
കല്ലും മണ്ണും വളരെ ദൂരം വലിച്ചിഴയ്ക്കപ്പെടാം
പണ്ട് ക്ഷേത്ര ങ്ങളില്‍ പ്രകൃതിദത്ത വർണ്ണങ്ങൾ കൊണ്ട് ചുവർചിത്രം വരയ്ക്കുമ്പോൾ ഇത്തരം
ബ്രഷ് ഉപയോഗിച്ചിരുന്നു
കവുങ്ങിൽ കയറാനും അടക്ക പറിക്കാനും മരുന്നു തളിക്കാനും പറ്റിയ ചെലവു കുറഞ്ഞ യന്ത്രമിതാ – ‘വണ്ടർക്ലൈമ്പർ’
കിലോയ്ക്ക് 300 രൂപ വരെ കിട്ടുന്ന വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കേരളത്തിലും പ്രിയമേറുന്നു