ആടുകളെ കൊല്ലരുത്; ജോണീസ് രോഗത്തിന് ചികിത്സയുണ്ട്.
രോഗത്തിന് ചികിത്സിക്കാൻ മരുന്ന് ലഭ്യമായിട്ടും അത് പരീക്ഷിക്കാതെ കൊല്ലണമെന്ന തീരുമാനം എടുത്തത് എന്തിനാണ് ?
രോഗത്തിന് ചികിത്സിക്കാൻ മരുന്ന് ലഭ്യമായിട്ടും അത് പരീക്ഷിക്കാതെ കൊല്ലണമെന്ന തീരുമാനം എടുത്തത് എന്തിനാണ് ?
സുരേഷ് മുതുകുളം രചിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ രണ്ടു പുസ്തകങ്ങളാണ് മന്ത്രി പ്രകാശനം ചെയ്തത്.
പുസ്തകപ്രകാശനത്തിനായി സുകുമാര്‍ അഴീക്കോട് സ്വന്തം കാര്‍ ഓടിച്ച് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിലേക്ക് വന്ന വരവ് ഞാന്‍ മറക്കില്ല.
നാടിനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ് വിഭവഭൂപടം മാവൂർ പഞ്ചായത്തിൽ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്.
തൃശ്ശൂർ മതിലകം മതിൽമൂലയിലുള്ള ‘പ്ലെഗെയിംസ്’ ഷോപ്പിലാണ് 25 അടി വലുപ്പത്തിൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്.
സുബ്രഹ്മണ്യ റോഡിനും സക്കലേശ്പൂരിനുമിടയിൽ പശ്ചിമഘട്ടത്തെ വളരെ അടുത്ത് കണ്ട് യാത്ര ചെയ്യാം.
പണ്ട് പ്രത്യേകിച്ചൊരു ഇംഗ്ലീഷ് പഠനം ആവശ്യമില്ല, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ് എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നില്ല.
സാങ്കേതിക വിദ്യയില്‍ വിദ്യാർഥികളെ കൈപിടിച്ചുയർത്താനുള്ള പദ്ധതിയാണ് എഡ്യൂമിഷൻ – ഇന്നവേഷൻ ലാബുകൾ
“ആയുർവേദം കൊണ്ട് ആര്യവൈദ്യശാലയും ആര്യവൈദ്യശാല മൂലം ആയുർവേദവും പരസ്പരം പുഷ്ടിപ്പെട്ടു.”
എഴുപതുകളുടെ അവസാനം തൊട്ട് മിമിക്രിയില്‍ തിളങ്ങിയ നീലേശ്വരത്തെ മനോഹർ പി.എം എം. ഇന്നും ഈ കലയുടെ ഉപാസകനാണ്.
“അച്ഛനെ നോക്കി അമ്മ പറഞ്ഞു, നിന്നെ വേണ്ടെന്നു വെക്കാൻ പോലും ഞങ്ങൾ ഒരിക്കൽ ചിന്തിച്ചിരുന്നു.”
സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്
ടെലിവിഷൻ വിശേഷങ്ങൾ പങ്കുവെക്കുന്ന പുസ്തകം പ്രേക്ഷകർക്ക് വളരെ പ്രയോജനപ്പെടുമെന്ന് എം.ടി. പറഞ്ഞു.
ബഷീർ ആ ചോദ്യങ്ങളെയൊക്കെ പരിഹസിച്ചും പരിഗണിച്ചും മറുപടി പറഞ്ഞു. ചോദിക്കാതെ തന്നെ പലതും പറഞ്ഞു തന്നു.
മുംബൈ ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റിന്റെ ചരക്കു കപ്പലാണ് അഴീക്കലില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയത്.
കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വ്വീസിന് ഇതോടെ തുടക്കമായി.
മേക്കട്ടി, തിരുമുടി, മുടിത്തുണി ചമയങ്ങൾ… കണ്ണേട്ടന്റെ കൈയൊപ്പ് പതിയാത്ത തെയ്യ ചമയങ്ങൾ ചുരുക്കം.
സാമൂതിരി ഭരണകാലത്തെ ദൃശ്യങ്ങളാണ് സിമന്റില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.
വാരികകളിലെ നോവലുകളുടെ പേജുകൾ പുസ്തകമായി ബൈൻഡു ചെയ്തു വെക്കുന്നത് ശീലമായിരുന്നു.
ഭീമന് ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.