കേരളപ്പഴമ വിളിച്ചോതി പുരാവസ്തു പ്രദർശനം
എറണാകുളം പുളിയനം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രദർശനമൊരുക്കിയത്.
Art
എറണാകുളം പുളിയനം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രദർശനമൊരുക്കിയത്.
അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടകോത്സവത്തിലേക്കാണ് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചത്.
ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്.
ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്കാണ് ലോഗോ ക്ഷണിച്ചത്.
ചെറുതുരുത്തി കഥകളി സ്കൂള്‍ മഹാകവി പി.യുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
എം.എ.എം.ഒ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിൻ്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്.
രാജാ രവിവർമ്മയുടെ ജന്മദേശമായ കിളിമാനൂരിലാണ് ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ.
വിവിധ സ്കൂളുകളിലെ അറുപതോളം കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ‘സർഗ്ഗ കൈരളി.’
കൈയിൽ കിട്ടിയ സാധനങ്ങളെല്ലാം നൂലിൽ കെട്ടിത്തൂക്കിയാണ് ചിത്രമൊരുക്കിയത്.
ആളുകളുടെ കുടുംബ ഫോട്ടോ വരയ്ക്കുന്നതിൽ കുര്യൻ്റെ കഴിവ് വേറെ തന്നെയാണ്.
ബദാം മരത്തിന്റെ തണലിൽ ആളുകൾ പാർക്കിൽ വന്നിരുന്ന് മിഥുൻ്റെ കലാസൃഷ്ടി ആസ്വദിക്കുന്നു.
“ദി ഹിന്ദു’ ദിനപ്പത്രത്തിലെ ‘കോട്ട് ദ സ്നാപ്പ് ‘ എന്ന മത്സരത്തിൽ വേണുവിന് പല തവണ സമ്മാനം കിട്ടിയിട്ടുണ്ട്.
കേരള മീഡിയ അക്കാദമിയും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് മത്സരം ഒരുക്കുന്നത്.
തിരുവനന്തപുരം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് കാർട്ടൂൺ പ്രദർശനം.
ഇന്റർനാഷണൽ ഹ്യൂമർസലോൺ മത്സരത്തിൽ 48 രാജ്യങ്ങളിൽ നിന്നുള്ള കാർട്ടൂണിസ്റ്റുകൾ പങ്കെടുത്തു.
രാജാരവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്.
ഒന്നേമുക്കാൽ അടി ഉയരത്തിൽ കുമിഴ് മരത്തിലാണ് തെയ്യ ശില്പം കൊത്തിയെടുത്തത്.
കോട്ടയ്ക്കല്‍ കേശവൻ കുണ്ടലായരുടെ കൃഷണനും കലാമണ്ഡലം ഹരിദാസിൻ്റെ കുചേലനും മനം കവർന്നു.
കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.
ചുവരിൽ ഒട്ടിക്കാനായി തുണിയുടെ ഓരോ കഷണങ്ങൾ മകൻ പ്രണവ് കാലിൽ വെച്ചു കൊടുക്കുകയായിരുന്നു.