മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുതന്നെ
ഡാമിൻെറ ചരിത്രവും വിശദവിവരങ്ങളും അടങ്ങിയ പുസ്തകമാണ് ‘മുല്ലപ്പെരിയാർ അണക്കെട്ടും കേരള ത്തിൻെറ ഭാവിയും’.
ഡാമിൻെറ ചരിത്രവും വിശദവിവരങ്ങളും അടങ്ങിയ പുസ്തകമാണ് ‘മുല്ലപ്പെരിയാർ അണക്കെട്ടും കേരള ത്തിൻെറ ഭാവിയും’.
വെണ്ടയുൾപ്പെടെയുളള പച്ചക്കറികളിലെ പ്രധാന പ്രശ്നമാണ് ഉറുമ്പ്. രാസകീടനാശിനികളൊന്നും ഇല്ലാതെ തന്നെ ഉറുമ്പിനെ ഓടിക്കാൻ എളുപ്പ വിദ്യയുണ്ട്.
പയറിനേയും മറ്റ് പച്ചക്കറികളെയും ആക്രമിക്കുന്ന മുഞ്ഞ ഇലയിലും തണ്ടിലും കയറിപ്പറ്റി നീര് ഊറ്റിക്കുടിക്കും.വേരിനേയും ആക്രമിക്കും
ആൾ താമസമില്ലാത്ത വീടും ഉഗ്രമൂർത്തികളായ ദൈവങ്ങളുമുള്ള തറവാട്ടിൽ ക്ലാറന്റീനിൽ പൊറുക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ ബന്ധുക്കൾ പലരും തലചൊറിഞ്ഞു.
കാസർകോട് ജില്ലയിലെ നീലേശ്വരം കൊഴുന്തിലെ യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് അംഗങ്ങൾ വലിയൊരു മത്സ്യക്കുളത്തിന്റെ പണി പൂർത്തിയാക്കി.
ചിത്രരചനയിലും ശില്പ നിർമ്മാണത്തിലും പുതുമ തേടുന്ന ഡാവിഞ്ചി സുരേഷ് ഇത്തവണ വിറകുകൾ ചേർത്ത് വെച്ചാണ് ചിത്രം തീർത്തിരിക്കുന്നത്.
കോവിഡ്- 19 രോഗികളെ ചികിത്സിക്കുന്നതിന്നായി ഒരുക്കുന്ന കേന്ദ്രങ്ങളിൽ ഹാർഡ് ബോഡ് കട്ടിലുകൾ പ്രചാരം നേടുന്നു.
മഴക്കാല പച്ചക്കറി കൃഷിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഈ സമയത്ത് നല്ല വിളവ് ലഭിക്കും.
മഴക്കാലമായതോടെ പലസ്ഥലത്തും ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണം തുടങ്ങികഴിഞ്ഞു. രാത്രിയാണ് ഒച്ച് സജീവമാവുക.
ബോർഡിൽ ആണിയടിച്ച് ചലച്ചിത്ര താരം ഫഹദ് ഫാസിലിന്റെ ചിത്രം തീർത്ത് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്.
സ്വാദിഷ്ടമായ കടല മിഠായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കടലയും ശർക്കരയും മാത്രമെ ഇതിന് ആവശ്യമുള്ളു.
സാധാരണ മസാലയാണ് നത്തോലി വറുക്കാന്‍
ചേർക്കുക. മറ്റ് ചില ചേരുവകൾ ഇതിനെ കൂടുതൽ രുചികരമാക്കും
ചെന്നപട്ടണ കളിപ്പാട്ടങ്ങൾ കാണാത്തവരുണ്ടാകില്ല. കളിപ്പാട്ട കടകളിൽ ഇവ നിരന്ന കാലമുണ്ടായിരുന്നു.
മംഗളൂരു , കാസർകോട് ഭാഗങ്ങളിലെ ആളുകളുടെ ഇഷ്ട പലഹാരമാണ് ഗോളി ബജ. ഉണ്ടാക്കാന്‍ വളരെ എളുപ്പവും.
സംഗീതജ്ഞയായ കണ്ണൂരിലെ ജയശ്രീ രാജീവിന്റെ ക്ലാസിക്കൽ ഫ്യൂഷനുകൾ സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.
ചെടികൾക്ക് പഞ്ചഗവ്യം നൽകിയാൽ അവ തഴച്ചുവളരും. ജൈവ ഹോർമോണായ ഇത് കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
കൊക്കോ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ ഇടവിളയായി കൃഷി ചെയ്താൽ വലിയ പരിചരണം ആവശ്യമില്ല.
വീട്ടിനു ചുറ്റും സ്ഥലമില്ലെങ്കിൽ ഗ്രോബാഗിൽ കൃഷി ചെയ്യാം. ടെറസിലും ഇത്തരത്തിൽ കൃഷി ചെയ്യാം.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഏഴടി പടവലത്തിന്റെ സൂക്ഷിപ്പുകാരനാണ് വയലാറിലെ എൻ.എ.കൃഷ്ണൻ.
ഗിരീഷ് ഹരിതത്തിന്റെ കരവിരുതിൽ ഒരുങ്ങുന്ന മിനിയേച്ചർ വാഹനങ്ങൾക്ക് ഇപ്പോൾ ആസ്വാദകർ ഏറെയാണ്.