ഗുരുവായൂരപ്പന് അഷ്ടപദി ഗാനാർച്ചനയുമായി 80 കലാകാരന്മാർ
പ്രളയ പയോധിജലേ… എന്നു തുടങ്ങുന്ന അഷ്ടപദിയാണ് കൂടുതൽ കലാകാരന്മാരും ആലപിച്ചത്.
പ്രളയ പയോധിജലേ… എന്നു തുടങ്ങുന്ന അഷ്ടപദിയാണ് കൂടുതൽ കലാകാരന്മാരും ആലപിച്ചത്.
‘സ്ഫടികം’ എന്ന മോഹൻലാൽ സൂപ്പർ ഹിറ്റ് സിനിമ സാങ്കേതിക മികവോടെ തീയേറ്ററുകളിലെത്തുന്നു.
68 കലാകാരന്മാരാണ് അഷ്ടപദി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
25001 രൂപയും ശില്പവുമാണ് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക അഷ്ടപദി പുരസ്ക്കാരം.
കോഴിക്കോട് തളി കേന്ദ്രമാക്കി ഒരു കൂട്ടം കലാകാരന്മാരാണ് ‘സംഗീത സാധകം’രൂപവല്‍ക്കരിച്ചത്.
പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
തമിഴിലൂടെ പ്രശസ്തയായ പിന്നണി ഗായിക ജെൻസി ആൻറണി ജെർസൻ്റെ സഹോദരിയാണ്.
കലയധിഷ്ഠിത വരുമാനം ലക്ഷ്യമാക്കി അമ്പതോളം പേരെയാണ് ശിങ്കാരിമേളം പരിശീലിപ്പിച്ചത്.
കൈതപ്രം എഴുതിയ ഗാനങ്ങൾക്കാണ് വിശ്വനാഥൻ ഏറെയും സംഗീതം നൽകിയിട്ടുള്ളത്.
ചെമ്പൈ സംഗീതോത്സവത്തില്‍ 15 ദിനരാത്രങ്ങളിലായി 2100 ലേറെ സംഗീതജ്ഞർ പങ്കെടുത്തു.
ചെമ്പൈ സംഗീതോത്സവ വേദിയിലെ സംഗീതസമർപ്പണം ഗുരുവായൂരപ്പനുള്ള ദശമിദിന അർച്ചനയായി.
വിശേഷാൽ കച്ചേരികള്‍ക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഏറെ സംഗീത പ്രേമികൾ എത്തുന്നുണ്ട്.
പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് പാടി കഴിഞ്ഞ ഉടൻ സർട്ടിഫിക്കറ്റ് ലഭിക്കും.
ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിക്കും തുടക്കമായി.
സംഗീതോത്സവത്തിന് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
തിരുവിഴ ജയശങ്കറിന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് സമ്മാനിച്ചു.
ബിച്ചു സംഗീതം നൽകി ജയേട്ടൻ പാടിയ “ദീപം മകരദീപം ” എന്ന ആൽബം വളരെ പ്രശസ്തമാണ്.
ചെമ്പൈ സംഗീതോൽസവം ദേവസ്വം യുട്യൂബ് ചാനലിൽ തൽസമയം കാണാം.
നാടകം ആൽബം സിനിമ രംഗങ്ങളിലായി 4200 ഗാനങ്ങളുടെ രചനയ്ക്കാണ് ഈ ബഹുമതി.
നവംമ്പർ 29 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും.