രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു
കോഴിക്കോട് ത്വക്ക് രോഗ ആശുപത്രിയിലെ 20 ഏക്കറിലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്.
കോഴിക്കോട് ത്വക്ക് രോഗ ആശുപത്രിയിലെ 20 ഏക്കറിലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്.
ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ.
ആരോഗ്യസർവ്വകലാശാല ഗവേണിംഗ് കൗൺസിൽ അംഗമാണ് തൃക്കരിപ്പൂർ സ്വദേശിയായ ഡോ.എ.അരുൺ കുമാർ.
കാൻസർ സെൻ്റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് തസ്തികകൾ.
ജില്ലാ, ജനറൽ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം ആശുപത്രികളിലുമാണ് തസ്തികകൾ.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലാണ് നിയമനം.
സര്‍ക്കാര്‍ മെഡി.കോളേജുകളില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റിന് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് ലഭിക്കുന്നത് ആദ്യം.
24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് പൾമണറി വാൽവ് മാറ്റിവെച്ചത്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാങ്കേതിക വിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
നാഷണൽ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
50 ഓളം പേരാണ് രാത്രി പകലാക്കി മൂന്ന് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രവേശനോത്സവം മെഡിക്കൽ കോളേജ് പരിസരത്ത് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫെനിസ്ട്രേഷൻ ഈവാർ എന്ന ചികിത്സയാണ് നടത്തിയത്.
കാസർകോട് ഗവ. മെഡി.കോളേജിൽ എം.ബി.ബി.എസ് കോഴ്സ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
190 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ആസ്പത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബര്‍ 30ന് രാവിലെ11മണിക്ക് മെഡിക്കല്‍ കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തും.
ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയയാണ് നടത്തിയത്.
മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കൊച്ചിൻ ഷിപ് യാഡിന്റെ സഹായത്തോടെയാണ് മെഷീൻ സ്ഥാപിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.