ഗുരുവായൂരിൽ വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി.
നവംബര്‍ മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനo നിർവ്വഹിച്ചു.
വനം വകുപ്പ് ടിംബർ സെയിൽസ് ഡിവിഷന്റെ ഡിപ്പോകളിലാണ് ഇ-ലേലം.
വിഷുക്കണിയും വിഷുക്കൈനീട്ടവും ഇന്ന് വെറും ചടങ്ങുകള്‍ മാത്രമായി മാറിയിരിക്കുന്നു.
കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഉദ്ഘാടനം ചെയ്തു.
തമിഴ്നാട് സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കിരീടം സമർപ്പിച്ചത്.
ശ്രീമൻ നാരായണൻ മിഷൻ സമർപ്പിച്ച മൺപാത്രങ്ങളാണ് ഭക്തജനങ്ങൾക്ക് നൽകിയത്.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങള്‍ മേളയുടെ ഭാഗമായി ഒരുക്കും.
പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്.
ധനസഹായ വിതരരണം ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മിഷണര്‍ നന്ദിനി ആര്‍ നായര്‍ നറുക്കെടുത്തു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് രണ്ട് പേര്‍ അര്‍ഹരായി.
ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ടി.ജയശീലൻ ഉദ്ഘാടനം ചെയ്തു.
ബെംഗളൂരു നിവാസിയായ അക്ഷയ് സറഫും കുടുംബവുമാണ് ആനയെ നടയിരുത്തിയത്.
കേന്ദ്ര പോസ്റ്റല്‍ സര്‍വ്വീസ് ബോര്‍ഡ് അംഗം വീണ ആര്‍. ശ്രീനിവാസ് അറിയിച്ചതാണിത്.
ഗുരുവായൂർ ഉത്സവത്തിൻ്റെ പ്രസാദ ഊട്ടിനു മാത്രം 3.34 കോടി രൂപയാണ് എസ്റ്റിമേറ്റ്.
ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം ബാലു ആനയ്ക്കാണ്.
തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന് കീഴിലാണ് നിയമനം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.