സ്നേഹനൊമ്പരങ്ങളുടെ കടൽക്കാറ്റ്
കടൽ പോലെ വിശാലമായ മനസ്സുള്ള ഒരാൾക്കു മാത്രം എഴുതാനാവുന്ന കുറിപ്പുകളുടെ പുസ്തകമാണ് ‘ഓർമ്മകളുടെ സ്നേഹതീരം’
കടൽ പോലെ വിശാലമായ മനസ്സുള്ള ഒരാൾക്കു മാത്രം എഴുതാനാവുന്ന കുറിപ്പുകളുടെ പുസ്തകമാണ് ‘ഓർമ്മകളുടെ സ്നേഹതീരം’
രാത്രി ഭൈരവൻ തെയ്യമാണ്. രാമൻ പണിക്കരാണ് തെയ്യക്കാരൻ. തെയ്യം കെട്ടിയാൽ പണിക്കർ കസറും.
വേനലിൽ ശരീരം തണുപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉത്തമമാണ് ഈ ദാഹശമനി.
അമ്മയ്ക്കൊപ്പമായിരുന്നു സ്കൂളിലേക്കുള്ള എന്റെ ആദ്യ യാത്ര. കരഞ്ഞോ എന്നെനിക്ക് ഓര്‍മ്മയില്ല.
താളബോധവും കൊട്ടിനോടുള്ള വാസനയുമുണ്ടെങ്കിൽ നാലുമാസം കൊണ്ട് തായമ്പക പഠിച്ചെടുക്കാം.
വായനയുടെ ലോകത്തേക്ക് തന്നെ നയിച്ച ഗുരുവിനെ ഓർക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂർ
മുടി വളരാനും മുടിക്ക് അഴക് നൽകാനും ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ പ്രധാന ചേരുവയാണിത്
ചെടിയിൽ കുലകളായി കാണപ്പെടുന്ന കായ പൂപ്പാത്രങ്ങളിലും മറ്റും ഭംഗി കൂട്ടാൻ ഉപയോഗിക്കും.
ചതച്ചാലും ഉണങ്ങിയാലും ബസുമതി അരിയുടെ മണമാണ് ഇതിന്. തിളച്ച വെള്ളത്തിലിട്ടാല്‍
ബിരിയാണിയുടെ മണമുണ്ടാകും.
ഇതിന്റെ കായയുടെ അകത്തുള്ള വിത്തിന് ഉണങ്ങിയാൽ കസ്തൂരി ഗന്ധമാണ്. ലതകസ്തൂരി എന്നും ഇതിന് പേരുണ്ട്.
ആഗസത് മാസമാകുന്നതോടെ ഓണം വരുന്നു എന്നറിയിച്ചു
കൊണ്ട് തുമ്പയും മഞ്ഞക്കോളാംമ്പിയും വിരിഞ്ഞു നില്ക്കും.
25 വർഷത്തിനിടയിൽ 260 ക്ഷേത്രങ്ങളുടെ മുഖരൂപമായ കിംപുരുഷനെ കൊത്തിയെടുത്ത് റെക്കോഡിട്ടിരിക്കുകയാണ് പവിത്രൻ.
ആഫ്രിക്കയാണ് ജന്മദേശമെങ്കിലും ഇതിന്റെ പോഷക ഗുണം കൊണ്ട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.
മാസ്ക്കുകള്‍ നിരത്തി അമിതാബ് ബച്ചന്റെ ചിത്രം ഒരുക്കിയിരിക്കുകയാണ് ചിത്രകാരന്
ഡാവിഞ്ചി സുരേഷ്.
തെക്കേഅമേരിക്കയിലെയും തായ് ലന്റിലേയും പ്രിയപ്പെട്ട വിഭവമായ ആ ഇൻകാ പീനട്ട് കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞു.
സ്വന്തം പ്രയത്നത്തിലൂടെ ഓടക്കുഴൽ പഠിച്ച്
സിനിമാ സംഗീതത്തിലെത്തിയ ഷാജഹാൻ താനൂരിന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.
ചിത്രകീടത്തിന്റെ പുഴുക്കള്‍ ഇലയിലെ കോശങ്ങളില്‍ തുളച്ചു കയറി ഹരിതകം തിന്നു നശിപ്പിക്കും.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന പുളിവെണ്ട ഇന്ന് അപൂർവ്വ സസ്യമാണ്.
എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ചതുരപ്പയർ പച്ചക്കറികളിലെ ഏറ്റവും വലിയ മാംസ്യ കലവറയാണ്.
ജോയ് സെബാസ്റ്റ്യന്റെ നേത്യത്വത്തിൽ തയ്യാറാക്കിയ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വേർ “വി-കൺസോൾ ” ഇന്ത്യയുടെ താരമായി കഴിഞ്ഞു.