ചെലവ് കുറച്ച് സ്റ്റോറേജ് സൗകര്യമൊരുക്കാം
ഫെറോസിമന്റ്, സിമന്റ് ബോഡ്, മറൈൻ പ്ലൈവുഡ്, എം.ഡി.എഫ് പാർട്ടിക്കിൾ ബോഡ് എന്നിവ ഉപയോഗിച്ച് കിടപ്പുമുറികളിലും മറ്റും വലിയ അലമാര പണിയാം.
Unique News Stories
ഫെറോസിമന്റ്, സിമന്റ് ബോഡ്, മറൈൻ പ്ലൈവുഡ്, എം.ഡി.എഫ് പാർട്ടിക്കിൾ ബോഡ് എന്നിവ ഉപയോഗിച്ച് കിടപ്പുമുറികളിലും മറ്റും വലിയ അലമാര പണിയാം.
സ്വന്തം ശൈലിയെ വിമർശിച്ചവരേക്കൊണ്ട് അതൊരു നാടിൻ്റെ സംസ്കൃതിയെന്ന് അംഗീകരിപ്പിച്ചു കടന്നു പോയ മഹാമനീഷിയാണ് കാവാലം.
ഒരു ചെലവുമില്ലാതെ കവുങ്ങിൻ പാള ഉപയോഗിച്ച് ഗ്രോബാഗ് തയ്യാറാക്കാം.
ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് പുഴയില്‍ ഇ-കോളി ബാക്ടീരിയകളുടെ സാന്ദ്രത കുടുതലാണ്.
ഔഷധ തവളകളായ മണാട്ടികളെ
ഇന്ന് തറവാടുകളിലൊന്നും കാണാനില്ല. ഇവ വംശനാശത്തിന്റെ വക്കിലാണ്.
പ്രതികരിക്കാനും, അതിജീവിക്കാനും, അഭിജാതമായി അടയാളപ്പെടുത്താനും, എന്നെ പഠിപ്പിച്ച ,അനുഗ്രഹിച്ച മഹാഗുരുവാണ് അച്ഛൻ
ചിത്രകലയിൽ എന്നും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചിത്രകാരൻ സുരേഷ് ഡാവിഞ്ചി ഉറുമ്പുകളെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിച്ചു.
മരമുത്തച്ഛന്മാർ…50 വർഷം വരെ പ്രായമായ ആലും അരയാലും ബോൺസായ് കുഞ്ഞന്മാരായി നിൽക്കുന്ന കാഴ്ച കൗതുകകരം തന്നെ.
കേരളത്തിൽ പ്രതിവർഷം എഴുപതിലധികം പേർ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്.
ഇടുക്കിയില്‍ പശ്ചിമഘട്ട താഴ്വാരമായ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വട്ടവിളയിലും കാന്തല്ലൂരും വെളുത്തുള്ളി വിളയുന്നു
ജോലി രാജിവെച്ച് പശു ഫാം തുടങ്ങി കഠിന പ്രയത്നത്തിലൂടെ വിജയം കണ്ടെത്തിയ യുവാക്കളുടെ കഥയിതാ.
പ്രകൃതിക്ഷോഭത്തില്‍
കര്‍ഷകര്‍ക്ക് ആശ്വാസം നല്കി കൈത്താങ്ങാവുകയാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി.
നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങി.
ഒറ്റക്കാലിൽ നടന്ന് ഇര തേടുന്ന മൈനയുടെ അപൂർവ്വ ചിത്രം പകർത്തിയ ഡോ. പി.വി.മോഹനൻ പ്രകൃതിയിലെ അതിജീവനത്തെക്കുറിച്ച് എഴുതുന്നു.
കോഴിക്കോട് ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്
കുമാരനല്ലൂർ വി.രാജാമണി
കാവാലത്തെ എം. മണിക്കുട്ടൻ ചെയ്ത ശില്പങ്ങൾ ഉത്തരേന്ത്യയിലെ പല
സ്ഥാപനങ്ങളേയും അലങ്കരിക്കുന്നു.
ഇടുക്കിയിലെ മാട്ടുപ്പെട്ടിയിൽ അഞ്ചു പതിറ്റാണ്ടു മുമ്പ് തുടങ്ങിയ ക്ഷീര വിപ്ലവമാണ് ഇന്ത്യയെ പാലുല്പാദനത്തിൽ സ്വയം പര്യാപ്തമാക്കിയത്.
ഭക്ഷ്യ സ്വയംപര്യാപ്തതക്കായി
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷിക പുനരുജ്ജീവന പദ്ധതിയാണ് സുഭിക്ഷ കേരളം.
പൈനാപ്പിൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാലായിരം തൈകൾ നടും.
യു.പി.എസ്.സി. ജിയോളജിസ്റ്റ് തസ്തികയുടെ ഇന്റർവ്യൂ ബോർഡിൽ വിഷയ വിദഗ്ദ്ധനായിരുന്ന പി.വി. സുകുമാരൻ അനുഭവങ്ങൾ പങ്കിടുന്നു.