പരശുരാം എക്സ്പ്രസ്സ് എന്ന കാസറ്റിലെ ഒടുവിലിൻ്റെ ഗാനങ്ങൾ
പരശുരാം എക്സ്പ്രസിലെ യാത്രക്കാരനായ ഒരാളുടെ അനുഭവങ്ങൾ, കാഴ്ചകൾ ഇവയിലൂടെയായിരുന്നു ഓരോ ഗാനവും.
പരശുരാം എക്സ്പ്രസിലെ യാത്രക്കാരനായ ഒരാളുടെ അനുഭവങ്ങൾ, കാഴ്ചകൾ ഇവയിലൂടെയായിരുന്നു ഓരോ ഗാനവും.
അച്ഛൻ മൃദംഗത്തിലെ കോർവ്വകൾ വേണു ചേട്ടന് പറഞ്ഞു കൊടുക്കും. അങ്ങനെ ശിഷ്യൻ തന്നെയായി.
സ്വാതിതിരുനാൾ കൃതികൾ മാത്രം പാടി പ്രത്യേക സംഗീത പരിപാടിയും വയ്യാങ്കര മധുസൂദനൻ നടത്തിയിരുന്നു.
നാല് വലിയ എസ്ട്രലാ അല്ലെങ്കിൽ എവർറെഡി ബാറ്ററി വെക്കുന്ന വീട്ടിലെ ആ മർഫിറേഡിയോയെ ഒരിക്കലും മറക്കാനാവില്ല.
സുബ്ബലക്ഷ്മിയെക്കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ലീലയ്ക്കാണ് ഇത് പാടാനുള്ള ഭാഗ്യമുണ്ടായത്.
സംഗീതത്തിൽ മാത്രമല്ല എഴുത്തിലും പെർഫക് ഷനിസത്തിന്റെ ആശാനാണ് ജെറിച്ചേട്ടൻ
1990-ൽ സഹപാഠികളോടൊത്ത് തയ്യാറാക്കിയ ഒരു അമേച്വർ നാടകത്തിനുവേണ്ടിയാണ് ആദ്യഗാനമെഴുതിയത്.
കലാഭവൻ സാബു കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്.
കോളേജ് ക്യാംപസുകളില്‍ ഷേക്സ്പിയറുടെ രചനകള്‍ വിവരിച്ച് സാംബശിവന് സാഹിത്യവിദ്യാര്‍ഥികളുടെ മാനസഗുരുവായി.
കാൽ നൂറ്റാണ്ടുകാലത്തെ ഗാനരചനാരംഗത്തുള്ള സമഗ്ര സംഭവനകൾക്കാണ് പുരസ്കാരം
യേശുദാസിൻ്റെ എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിലാണ് ഗായിക ശ്വേതാമോഹൻ സംഗീതം നൽകിയ ഈ പിറന്നാൾ സമ്മാനം സമർപ്പിച്ചത്.
പാട്ട് പഠിപ്പിച്ച മൂന്നു ഹിന്ദി ഗായകരാണ് തൻ്റെ വിജയത്തിനു പിന്നിലെന്ന് സീ. ടി.വി റിയാലിറ്റി ഷോയിൽ കിരീടം ചൂടിയ ആര്യനന്ദബാബു.
സ്വന്തം പ്രയത്നത്തിലൂടെ ഓടക്കുഴൽ പഠിച്ച്
സിനിമാ സംഗീതത്തിലെത്തിയ ഷാജഹാൻ താനൂരിന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.
ആന്റണി കലാകാരന്മാർക്കായി വീട്ടിൽ വെച്ച് ഓടക്കുഴൽ ഉണ്ടാക്കും. മുളംതണ്ടിലെ സംഗീതവുമായി വേദികളിലെത്തുകയും ചെയ്യും
ചുനക്കര നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മളിൽ നിന്ന് ഒരിക്കലും അകലില്ല.
സംഗീതജ്ഞയായ കണ്ണൂരിലെ ജയശ്രീ രാജീവിന്റെ ക്ലാസിക്കൽ ഫ്യൂഷനുകൾ സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.
കുചേലന്റെയും ശ്രീകൃഷ്ണന്റെയും സ്നേഹ കഥയുടെ ഈണത്തില്‍ താളംപിടിച്ച് ചിരുകണ്ഠന്‍ പണിക്കര്‍ രാത്രിയാവോളം ഇരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി വയലിൻ രംഗത്തുള്ള നെല്ലൈ വിശ്വനാഥന് ജീവിതത്തിൽ മറക്കാനാവാത്ത പല നല്ല
ഓർമ്മകളുമുണ്ട്.
സ്വന്തം ശൈലിയെ വിമർശിച്ചവരേക്കൊണ്ട് അതൊരു നാടിൻ്റെ സംസ്കൃതിയെന്ന് അംഗീകരിപ്പിച്ചു കടന്നു പോയ മഹാമനീഷിയാണ് കാവാലം.
പ്രതികരിക്കാനും, അതിജീവിക്കാനും, അഭിജാതമായി അടയാളപ്പെടുത്താനും, എന്നെ പഠിപ്പിച്ച ,അനുഗ്രഹിച്ച മഹാഗുരുവാണ് അച്ഛൻ