72 മീറ്റർ കാൻവാസിൽ 72 കലാകാരന്മാര്‍ മൺചിത്രങ്ങൾ ചാലിച്ചു
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് മൺചിത്രരചന ഒരുക്കിയത്.
Art
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് മൺചിത്രരചന ഒരുക്കിയത്.
ചെട്ടികുളങ്ങര ശിവജ കുത്തിയോട്ട സമിതിയാണ് ഈ അനുഷ്ഠാന കല അവതരിപ്പിച്ചത്.
കലകളിൽ പ്രത്യേക പരിശീലനത്തിന് നാലു വയസിനു മേൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി ക്യാമ്പസിലാണ് കലോത്സവം
സിസ്റ്റം എൻജിനീയറായിരുന്ന ജംഷാദ് ജോലി ഉപേക്ഷിച്ചാണ് മുളയുല്പന്ന മേഖലയിലെത്തിയത്.
.
അമ്പതോളം ദേവ രഥങ്ങൾ നിര്‍മ്മിച്ചിട്ടുണ്ട് എൺപത്തിരണ്ടുകാരനായ ലക്ഷ്മി നാരായാണാചാർ.
ഒമ്പതാമത് നിശാഗന്ധി നൃത്തോത്സവം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
99000 രൂപയുടെ അടക്കയാണ് ഇത്തവണ കണ്ണൂർ രാമന്തളി താവൂരിയാട്ട് ക്ഷേത്രത്തിൽ ഉപയോഗിച്ചത്
10ന് രാത്രി 7.30ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഉത്തര കർണ്ണാടകത്തിലെ നാട്യോത്സവത്തിലാണ് പയ്യന്നൂർ ഫോക് ലാൻ്റ് കഥകളി അവതരിപ്പിച്ചത്.
ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
30 മിനിറ്റ് എപ്പിസോഡായി രാവിലെ 6.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേക്ഷണം.
അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികളുടെ 200 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്..
വാശിയേറിയ മത്സരത്തില്‍ 945 പോയിന്റു നേടിയാണ് കോഴിക്കോട് കലാ കിരീടം ചൂടിയത്.
കോഴിക്കോടിന്‍റെ മുഴുവന്‍ സ്നേഹവും ആതിഥ്യവും മേളയില്‍ പ്രകടമായെന്ന് മന്ത്രിമാർ.
അയ്യായിരത്തിലേറെ ചിത്രങ്ങളുള്ള പുസ്തകത്തിന് ആയിരത്തിലധികം പേജുകളുമുണ്ട്.
രാത്രി വരെ നീണ്ട കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
കോഴിക്കോട് മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും കലാസ്വാദകരുടെ ഒഴുക്കായിരുന്നു.
1957 മുതലുള്ള 55 സംസ്ഥാന കലോത്സവങ്ങളുടെ ചരിത്രം പറയുന്ന പ്രദർശനമാണിത്.
പ്രധാന വേദിയിൽ ദീപം തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.