മനോജിൻ്റെ നിറക്കൂട്ടിൽ വിരിയുന്നത് മന്ദഹാസം
ചിരിക്കുന്ന മുഖങ്ങൾ വരക്കാനാണ് എനിക്കിഷ്ടം – മനോജ് പറയുന്നു. ശരിയാണ് മനോജ് വരച്ചവരുടെ മുഖത്തെല്ലാം ചിരിയുണ്ട്
.
ചിരിക്കുന്ന മുഖങ്ങൾ വരക്കാനാണ് എനിക്കിഷ്ടം – മനോജ് പറയുന്നു. ശരിയാണ് മനോജ് വരച്ചവരുടെ മുഖത്തെല്ലാം ചിരിയുണ്ട്
.
കോഴിക്കോട് തിരുത്തിയാട് രാരിച്ചൻ പറമ്പത്ത് ബാലകൃഷ്ണൻ്റെ വീടിൻ്റെ ടെറസ് മുൾച്ചെടികളുടെ മനോഹര ഉദ്യാനമാണ്
പോഷക സമൃദ്ധമായ പാഷൻ ഫ്രൂട്ട് കേരളത്തിലും കൃഷിയായി മാറിക്കഴിഞ്ഞു. ഈ പഴത്തിന് വിപണിയിൽ നല്ല ഡിമാൻ്റാണ്.
കടയില്‍ കൊടുക്കുന്നതിൻ്റെ കാൽ ഭാഗം തുക മുടക്കിയാൽ മതി നമ്മുടെ അടുക്കളയിൽ ഗുലാബ് ജാമൂൻ റെഡി.
വനത്തിൽ മാത്രം കണ്ടു വരുന്ന അന്നൂരി നെല്ലിൻ്റെ ഔഷധഗുണം ആദിവാസികൾക്ക് മാത്രം അറിയുന്നതാണ്.
പത്തു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.
ഒരു കിലോ തക്കാളിയിൽ നിന്ന് രാസ പദാർത്ഥങ്ങളൊന്നും ചേർക്കാതെ ഒരു വലിയ കുപ്പി സോസ് നമ്മുടെ അടുക്കളയിലുണ്ടാക്കാം .
കേരള ഓട്ടോമോബൈൽസ് രൂപകല്പന ചെയ്ത ‘നീം ജി’ ഇലക്ട്രിക്ക് ഒട്ടോറിക്ഷകൾ നേപ്പാളിലേക്ക് കയറ്റുമതി തുടങ്ങി.
അഞ്ചു രൂപയുടെ ബോൾ പോയൻറ് പേന മതി രമണന് ചിത്രം വരയ്ക്കാൻ. പേനത്തുമ്പിൽ ജീവനുള്ള ചിത്രങ്ങൾ പിറക്കും.
പാട്ട് പഠിപ്പിച്ച മൂന്നു ഹിന്ദി ഗായകരാണ് തൻ്റെ വിജയത്തിനു പിന്നിലെന്ന് സീ. ടി.വി റിയാലിറ്റി ഷോയിൽ കിരീടം ചൂടിയ ആര്യനന്ദബാബു.
മഹാകവി അക്കിത്തത്തിൻ്റെ സ്നേഹം ഏറെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കെ. വി. മോഹൻകുമാർ ഐ.എ.എസ് അനുസ്മരിച്ചു.
മട്ടന്നൂരിനടുത്ത ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി എള്ളുകൃഷി തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പ്രയത്നം പ്രശംസനീയമാണ്.
പാടങ്ങളിലും പുരയിടങ്ങളിലും വന്‍പയര്‍, ഉഴുന്ന്, ചെറുപയര്‍, മുതിര എന്നിവ വേനല്‍ക്കാലത്ത് കൃഷി ചെയ്യാം.
രണ്ടായിരം മുട്ടക്കോഴികളെ വളർത്തിയാൽ ദിവസം ചെലവെല്ലാം കഴിച്ച് 3500 രൂപ വരെ ലാഭമുണ്ടാകുമെന്ന് ലിജു പറയുന്നു.
മരത്തിന്ന് പകരം ഉപയോഗിക്കാവുന്ന ഉറപ്പുള്ള കയർവുഡ് പല കനത്തിലും ലഭ്യമാണ്. ഇത് വിപണി കൈയടക്കിക്കഴിഞ്ഞു.
കലാപ്രവർത്തനത്തിൻ്റെ ഓർമ്മകളുമായി കാസർകോട് കാനത്തൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഈ ചിത്രകാരൻ.
അരക്കിലോമീറ്ററോളം നീളത്തിൽ കുന്നിൻ്റെ ഒരു ഭാഗം തന്നെ ചെടികളും ചെറിയ മരങ്ങളുമടക്കം താഴേക്ക് നീങ്ങിയിരിക്കുന്നു.
പുതിയ പുതിയ വാക്കുകൾ സ്വന്തം പദസമ്പത്തിന്റെ ഭാഗമാക്കുമ്പോഴേ ഭാഷ വളരു , സമ്പന്നമാകു
ഇപ്പോൾ ചെറിയ ഫാം നടത്തുന്ന കർഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
പത്തൊമ്പത് തരം വിത്തുകള്‍ ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉണ്ടാക്കിയത്.