പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ്: 10 പേർക്ക് സ്കോളർഷിപ്പ്
ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്.
ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്.
അച്ഛൻ ജീവിതാനുഭവങ്ങൾ മക്കളുമായി പങ്കുവയ്ക്കാറുള്ള സായാഹ്നങ്ങൾ രസകരമായ അനുഭവങ്ങളായിരുന്നു.
സ്വാതിതിരുനാൾ കൃതികൾ മാത്രം പാടി പ്രത്യേക സംഗീത പരിപാടിയും വയ്യാങ്കര മധുസൂദനൻ നടത്തിയിരുന്നു.
മിത്ര കുമിളായ ട്രൈക്കോഡർമ്മയും മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസുമാണ് ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നത്.
ബാറ്ററി ഒരിക്കൽ ചാർജു ചെയ്താൽ 25 കിലോമീറ്റർ വരെ ഓടും. മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം.
എട്ടു മണിക്കൂറോളം സമയം ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ ഒരു ടണ്‍ പൂക്കൾ കൊണ്ടാണ് ചിത്രമൊരുക്കിയത്.
വലിയ തൂണുകളോടു കൂടിയ വരാന്തയും ഒരു കാർപോർച്ചും പുതുതായി പണിതതോടെ വീടിന് സൗന്ദര്യം കൂടി.
എൻ്റെ ആ ഓണം കൂടാളിത്തറവാട്ടിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്ററുടെ കൂടെയായിരുന്നു.
ഇലകളിൽ നിക്ഷേപിക്കുന്ന മുട്ടകൾ ഒരാഴ്ച കൊണ്ട് വിരിയുകയും പുഴുക്കൾ തൈങ്ങിൻ തൈകളുടെ ഇലകൾ നശിപ്പിക്കുകയും ചെയ്യും.
അച്ഛൻ നന്നായി പാചകം ചെയ്യും. അവിയൽ, സാമ്പാർ, കൂട്ടുകറി… അച്ഛനുണ്ടാക്കുന്ന കറികൾക്കെല്ലാം നല്ല സ്വാദാണ്.
ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന ഇത് ത്വക്ക് രോഗങ്ങൾ ചികിത്സിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
നാല് വലിയ എസ്ട്രലാ അല്ലെങ്കിൽ എവർറെഡി ബാറ്ററി വെക്കുന്ന വീട്ടിലെ ആ മർഫിറേഡിയോയെ ഒരിക്കലും മറക്കാനാവില്ല.
വീടുകൾ തോറും പോയി തുയിലുണർത്തു പാട്ട് പാടി അവരുടെ അവകാശം വാങ്ങുക അന്നൊരു പതിവായിരുന്നു.
സുബ്ബലക്ഷ്മിയെക്കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ലീലയ്ക്കാണ് ഇത് പാടാനുള്ള ഭാഗ്യമുണ്ടായത്.
കുളിമുറിയില്‍ കയറില്ല.വീടിനു മുന്നിലെ തെങ്ങിൻ്റെ ചുവട്ടിലോ മറ്റൊ വലിയ പാത്രത്തിൽ വെള്ളം വെച്ച് കോരിക്കുളിക്കും.
വീട്ടിലെ വലിയ പൂക്കളം കാണാൻ രാവിലെ അയൽക്കാരൊക്കെ വരുമായിരുന്നു. സന്തോഷകരമായ കാലമായിരുന്നു അത്.
ഇപ്പോഴും മഴവിൽ കാവടിയെ ആരെങ്കിലും ആശീർവദിച്ചു സംസാരിക്കുമ്പോൾ ആ ഹൃദയം തുറന്ന നിരൂപണം ഓർമ്മയിൽ വരും.
മോഹൻലാൽ മരുമകൾ ലക്ഷ്മി നമ്പ്യാർ നടത്തുന്ന സൃഷ്ടി ആർട്ട് ഗ്യാലറി സന്ദർശിക്കുകയും ചെയ്തു.
സംഗീതത്തിൽ മാത്രമല്ല എഴുത്തിലും പെർഫക് ഷനിസത്തിന്റെ ആശാനാണ് ജെറിച്ചേട്ടൻ
ഓണത്തിന് വിൽപ്പനയ്ക്കായി ഒരു കിൻ്റലോളം പൂക്കളാണ് ബാങ്കിൻ്റെ മട്ടുപ്പാവിൽ വിരിഞ്ഞു നിൽക്കുന്നത്.