ന്യൂനമർദ്ദം: കേരളത്തിൽ ഒരാഴ്ച മഴയ്ക്ക് സാധ്യത
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.
ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതി ആഘാതം എന്നിവ സംഘം മനസ്സിലാക്കി.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഉരുൾപൊട്ടിയ സ്ഥലത്ത് ഇപ്പോൾ പുഴയോട് ചേർന്ന് പുഴക്കരയിലുള്ള വീടുകളൊന്നും സുരക്ഷിതമല്ല.
ഓറഞ്ച് അലേർട്ടുളള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത.
അഞ്ചംഗ വിദഗ്ധ സംഘമാണ് വയനാട് ദുരന്ത മേഖലയിൽ പഠനം നടത്താൻ എത്തിയിരിക്കുന്നത്.
ഭൗമശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പഠനം നടത്തും.
ഓറഞ്ച് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ട്.
തകർന്ന് നാമാവശേഷമായ ചൂരൽമല പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദിഏറെ നേരം നടന്നു കണ്ടു.
86,000 ചതുരശ്ര മീറ്റർ പ്രദേശം തകർന്ന് ഒഴുകിയതായി ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കാട്, മലപ്പുറം പാലക്കാട് ജില്ലകളുടെ പല ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
20 ഡിഗ്രിയിൽ കൂടുതൽ ചെരിവുളള പ്രദേശങ്ങിൽ കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മുണ്ടക്കൈയില്‍ തകർന്ന വീടുകൾക്കുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുകയാണ്.
മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കേണ്ടതാണ്.
നാടുകാണിയില്‍ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക.
ഹിമക്കരടികളുടെ എണ്ണം കഴിഞ്ഞ 45 വർഷങ്ങളിലായി 40 ശതമാനം കുറഞ്ഞു കഴിഞ്ഞു.