ചെെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷിച്ചു
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവ്വഹിച്ചു.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവ്വഹിച്ചു.
കോഴിക്കോട് ലുലു മാളിലെ വേദിയിലാണ് കെ.എസ്. ചിത്രയുടെ സംഗീത വിരുന്ന് അരങ്ങേറിയത്.
സംഗീത കോളേജ് പ്രിൻസിപ്പൽ പ്രൊഫ. തൊടുപുഴ മനോജ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സംഗീത പ്രേമികൾക്ക് നിറവിരുന്നായിന്നു കുട്ടനാട്ടുകാരന്റെ അക്ഷരസദ്യ.
പി.ജയചന്ദ്രൻ്റെ ആൽബങ്ങള്‍ റെക്കോർഡ് ചെയ്ത് പുറത്തിറക്കിയിട്ടുള്ള കെ.കെ.മേനോൻ എഴുതുന്നു.
കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്ക്കാരം.
സമാദരണ സദസിൻ്റെ ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും.
സംഗീത വിരുന്ന് ആസ്വദിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആസ്വാദകർ നിറഞ്ഞ് കവിഞ്ഞു.
ടി.എം.കൃഷ്ണയുടെ വിശേഷാൽ കച്ചേരി ആസ്വദിക്കാൻ മേൽപുത്തൂർ ഓഡിറ്റോറിയം നിറഞ്ഞിരുന്നു.
ചെമ്പൈ മണ്ഡപത്തിൽ ദീപം തെളിയിച്ചതോടെയാണ് 15 ദിവസത്തെ സംഗീതാർച്ചന തുടങ്ങിയത്.
50001 രൂപ, പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം .
ചെമ്പൈ സംഗീതോത്സവത്തിന് 26ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും.
ഗുരുവായൂരപ്പൻ്റെ രൂപമുള്ള10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം.
ശ്രീകുമാരൻ തമ്പിയെയും ഹരിപ്പാട് കെ.പി.എൻ പിള്ളയെയും ആദരിക്കുന്ന പരിപാടിയിലായിരുന്നു ഇത്.
എൻ.ടി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷനാണ് ആവേശഗാനം പ്രകാശനം ചെയ്തത്.
പ്രണയിക്കാനും പ്രണയിക്കപ്പെടാനും മനസ്സിനെ മോഹിപ്പിക്കുന്ന രാഗമാണ് ആഭേരി.
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന് മുന്നോടിയായാണ് സെമിനാർ.