നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്, നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്
പൊട്ടനായി അഭിനയിച്ച് നാട്ടിലെ അനാചാരങ്ങൾക്കുനേരെ വാളെടുക്കുന്ന പൊട്ടൻ തെയ്യം.
Literature
പൊട്ടനായി അഭിനയിച്ച് നാട്ടിലെ അനാചാരങ്ങൾക്കുനേരെ വാളെടുക്കുന്ന പൊട്ടൻ തെയ്യം.
‘പുസ്തകത്തിൻ്റെ പേരിലെ കൗതുകം വെളിപ്പെടുത്തുന്നില്ല. അത് വായനക്കാർ വായിച്ചു തന്നെ അറിയട്ടെ’
നാല് പതിറ്റാണ്ട് മുമ്പുള്ള കലാലയ ജീവിതത്തിലെ അവിസ്മരണീയമായ, അസൂയാർഹമായ ദിനങ്ങൾ.
അച്ഛൻ ജീവിതാനുഭവങ്ങൾ മക്കളുമായി പങ്കുവയ്ക്കാറുള്ള സായാഹ്നങ്ങൾ രസകരമായ അനുഭവങ്ങളായിരുന്നു.
ബി.എം. കുട്ടിയുടേത് സുദീര്‍ഘമായ കഥയാണ്. ഇത്രയേറെ വിശദാംശങ്ങള്‍ ഞാന്‍ മറ്റൊരു ആത്മകഥയിലും കണ്ടിട്ടില്ല.
പണ്ട് പ്രത്യേകിച്ചൊരു ഇംഗ്ലീഷ് പഠനം ആവശ്യമില്ല, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ് എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നില്ല.
“അച്ഛനെ നോക്കി അമ്മ പറഞ്ഞു, നിന്നെ വേണ്ടെന്നു വെക്കാൻ പോലും ഞങ്ങൾ ഒരിക്കൽ ചിന്തിച്ചിരുന്നു.”
ടെലിവിഷൻ വിശേഷങ്ങൾ പങ്കുവെക്കുന്ന പുസ്തകം പ്രേക്ഷകർക്ക് വളരെ പ്രയോജനപ്പെടുമെന്ന് എം.ടി. പറഞ്ഞു.
ബഷീർ ആ ചോദ്യങ്ങളെയൊക്കെ പരിഹസിച്ചും പരിഗണിച്ചും മറുപടി പറഞ്ഞു. ചോദിക്കാതെ തന്നെ പലതും പറഞ്ഞു തന്നു.
വാരികകളിലെ നോവലുകളുടെ പേജുകൾ പുസ്തകമായി ബൈൻഡു ചെയ്തു വെക്കുന്നത് ശീലമായിരുന്നു.
കാർട്ടൂണിസ്റ്റ് ഗോപീകൃഷണൻ മാസിക കണ്ടപ്പോൾ അവസാന പുറത്തിൽ കുറിച്ചു ‘ഒറ്റവാക്കിൽ പറയാം – അത്ഭുതം’
സത്യജിത് റേയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ച്, പുറത്തിറക്കിയ പുസ്തകമാണ് “3 കിരണങ്ങൾ ”
മഹാഭാരതം ഭാരതസംസ്ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ വഹിച്ചപങ്കിനെ കുറിച്ചൊരു പഠനം കൂടിയാണ് “മഹാഭാരതപരിക്രമം”.
എഴുപതുകളില്‍ നാട്ടിലെ ഏറ്റവും വലിയ വിനോദപരിപാടി സൈക്കിള്‍ യജ്ഞമായിരുന്നു. അന്ന് ടെലിവിഷൻ വന്നിട്ടില്ല. ആകെയുള്ളത് റേഡിയോ.
വായന തലച്ചോറിനുള്ള വ്യായാമമാണ്. ഇതിലൂടെ കുട്ടികളിലെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനും….