ലോക കേരള സഭയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കം
കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി നിർവഹിച്ചു.
ബീഹാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ 55 പേരാണ് എറണാകുളത്ത് എത്തിയത്.
മന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു.
95 ശതമാനം യാത്രക്കാർക്കും ഇപ്പോൾ അവരുടെ ബാഗേജുകൾ സ്വയം ചെക്ക്-ഇൻ ചെയ്യാം.
കനികുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി.
‘തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രം’ പദ്ധതിയിലാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.
.
പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും.
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിലാണ് നിയമനം.
ലഹരിവസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് മന്ത്രി എം. ബി.രാജേഷ്.
കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്‌ക്ക് സാധ്യത.
നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെ നടത്തിയിരുത്തിയത്.
നിശ്ചിത യോഗ്യതയുള്ളവർ ജൂൺ15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാസർകോട് 105 പോയിൻ്റോടെ ഒന്നാം സ്ഥാനത്താണ്.
മെയ് 2016 ല്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുള്ള ആകെ സ്ഥപിതശേഷി 16.499 മെഗാവാട്ട് ആയിരുന്നു.
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ ഇനി വിദേശത്തേക്ക് കൊണ്ടു പോകാം.
അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ആദ്യ ചെടി നട്ടു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്
ഒന്നാം അലോട്ട്മെന്റ് ജൂൺ അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.