കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ട്
ഓറഞ്ച് അലേർട്ടുളള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത.
ഓറഞ്ച് അലേർട്ടുളള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത.
കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ് ) അംഗീകാരമുള്ള കോഴ്സുകളാണിത്.
മൂന്നാർ ടൗണിൽ ആരംഭിച്ച മിൽക്ക് എ.ടി.എം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
അഞ്ചംഗ വിദഗ്ധ സംഘമാണ് വയനാട് ദുരന്ത മേഖലയിൽ പഠനം നടത്താൻ എത്തിയിരിക്കുന്നത്.
ഭൗമശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പഠനം നടത്തും.
ഓറഞ്ച് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ട്.
മോർബിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി.
തകർന്ന് നാമാവശേഷമായ ചൂരൽമല പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദിഏറെ നേരം നടന്നു കണ്ടു.
ചൂരൽമലയിലെ ദുരന്ത ശേഷിപ്പുകൾ നടന്നു കണ്ട പ്രധാനമന്ത്രി തകർന്ന വെള്ളാർ മല സ്ക്കൂളും കണ്ടു.
86,000 ചതുരശ്ര മീറ്റർ പ്രദേശം തകർന്ന് ഒഴുകിയതായി ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കാട്, മലപ്പുറം പാലക്കാട് ജില്ലകളുടെ പല ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കിഴക്കേ ഗോപുരത്തിന് സമീപം നടപ്പുരയുടെ സമർപ്പണം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം.
16 അടി നീളത്തിലും ആറടി വീതിയിലുമാണ് ഈ രേഖാ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.
മന്ത്രി സഭാ ഉപസമിതി അംഗം വനം മന്ത്രി എ.കെ.ശശീന്ദ്രനൊപ്പം സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.
ചൂരല്‍ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ -8078409770, 9526804151, 204151
മുന്നൂറിലധികം പേരുടെ കൂട്ടനടത്തത്തോടെയാണ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്.
ദിവസേന ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.