കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
മെയ് 26 വരെയാണ് കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുളളത്.
മെയ് 26 വരെയാണ് കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുളളത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സിന്ധു ഉള്‍പ്പെടെയുള്ള ടീമിനെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
കിഫ്ബിയിൽ നിന്ന് ൽ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസ്സുകൾ വാങ്ങുന്നത്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം.
ചക്രവാതച്ചുഴികളാല്‍ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിലാണ് മഴ.
368 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 221 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് അലേർട്ടുകൾ.
കാലവർഷം മെയ് 27 ന് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.
ന്യൂസ് റൂമിലെത്തി ‘ഇന്നന്താ ന്യൂസ് ‘എന്ന് ഗൗരവമായി ചോദിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്.
ഥാർ പുനർലേലം ചെയ്യുന്ന തീയ്യതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കും.
മെയ് 12 മുതല്‍ അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പന്ത്രണ്ട് വയസ്സിൽ ജമ്മു റേഡിയോ സ്റ്റേഷൻ ശിവകുമാർ ശർമ്മയുടെ കച്ചേരി പ്രക്ഷേപണം ചെയ്തിരുന്നു.
ഉപയോശൂന്യമായ ബസ്സുകള്‍ രൂപമാറ്റം വരുത്തി കടകളാക്കി മാറ്റിയതാണ് ഷോപ്പ് ഓണ്‍വീല്‍ .
6.3 കി. മി. വരുന്ന തോട് ആറ് ഭാഗങ്ങളായി തിരിച്ച് എട്ട് വാർഡുകളിൽ ശുചീകരണം തുടങ്ങി.
നാട്ടിപ്പാട്ടുകളും സ്കൂളിൽ പണ്ട് പഠിച്ച പല പദ്യഭാഗങ്ങളും അമ്മ ഞങ്ങൾക്ക് പാടിത്തരാറുണ്ടായിരുന്നു.
കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് കാരണമാണ് ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്.
.
ഒന്നര വർഷം മുമ്പാണ് എം.വി.ആർ കാൻസർ സെന്ററിലെ ഡോ. സന്തോഷ് കുമാറിന്റെ മുന്നിലെത്തുന്നത്.